Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 12:36 IST
ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
12 hours ago
അയൽവാസികൾ തമ്മിൽ തർക്കം :എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
വൈക്കത്ത് മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
13 hours ago
ഫാമിൽ നിന്ന് ആടുകളെ മോഷ്ടിച്ച കേസ്
Latest News
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലിയിൽ
വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
നിര്യാതയായി
തിരൂരങ്ങാടി നഗരസഭ വിജയസ്പര്‍ശം പദ്ധതിതുടങ്ങി.
ചേന്ദമംഗലത്തെ കൂട്ടകൊലക്കേസ്; എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാന്‍
സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തലയാഴം സ്വദേശിയായ യുവാവിനെയാണ് വൈക്കം പോലീസ് പിടികൂടിയത്.
അഞ്ച് പേർ അറസ്റ്റിൽ.
.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മിനി ലോറിയിൽ മണലുമായി രണ്ടുപേർ പിടിയിൽ
കഞ്ചാവ്, മെത്താഫിറ്റാമിൻ, ഹെറോയിൻ എന്നിവയാണ് നശിപ്പിച്ചത്
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി
പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ ആക്രമണം
പെരുവന്താനം പുറക്കയംവടകര വീട്, ഡൊമനിക് ജോസഫ് (53)ആണ് നാടൻ തോക്കുമായി അറസ്റ്റിലായത്. '
ബസ്സിനുള്ളിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം,വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ബസ് പീരുമേട് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു
കേസിൽ ഉദയനാപുരം സ്വദേശികളായ പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ഹണിട്രാപ്പിൽ 3 യുവതികളടക്കം 5 പേർ പോലീസ് പിടിയിൽ.
പിന്നാലെ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഫൈനെത്തി.
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനൻ (60) നെ കസബ പോലീസ് പിടികൂടി.
പൊളിച്ച് ആലുവ ഈസ്റ്റ് പോലീസ്'
കേസിൽ മലയാളി യുവതിയും ബാംഗ്ലൂർ സ്വദേശിയായ ആൺ സുഹൃത്തുമാണ് പിടിയിലായത്.
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കെ ചോദ്യം ചെയ്യലിനിടെ കാണാതായ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്.
ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങുന്നതിനിടെയാണ് യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടിയത്.
സംഭവത്തിൽ ബാംഗ്ലൂരിൽ താമസമാക്കിയ മലയാളി യുവതിയും കാമുകനും പിടിയിൽ.
സെൻട്രൽ ജുമാ മസ്ജിദിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്
വൈകുന്നേരം ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു.
സ്റ്റേഷനിലെത്തിയ ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു.
തലയോലപ്പറമ്പ് സിലോൺ കവലയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഒരുമനയൂർ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ(52)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി
ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
അകലാട് പറയംപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ,അകലാട് കുരിക്കളകത്ത് വീട്ടിൽ ഷെഹീൻ,പുന്നയൂർക്കുളം അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽ വീട്ടിൽ നെദീം ഖാൻ,അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ആഷിഫ് ഫഹ്സാൻ എന്നിവരാണ് അറസ്റ്റിലായത്
മറവൻതുരുത്ത് കടൂക്കരയിൽ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെറുകാവ് സ്വദേശി മുണ്ടക്കൽ വീട്ടിൽ സാലിഹ് (32), പൂളക്കോട് സ്വദേശി മേലേ മാങ്കണ്ടത്തിൽ വീട്ടിൽ അബൂബക്കർ (28 ), ചേന്ദമംഗല്ലൂർ സ്വദേശി പാലക്കൽ വീട്ടിൽ സമീർ (47), മോങ്ങം സ്വദേശി ചുള്ളിയിൽ വീട്ടിൽ സലാഹുദ്ദീൻ (32), അരിമ്പ്ര സ്വദേശി പിലാതോട്ടത്തിൽ മുഹമ്മദ് അസ്ലം (27), പുളിക്കൽ സ്വദേശി ശമീം എന്ന മുന്ന ( 41), പുളിക്കൽ സ്വദേശി വാനടി പുറായ് വീട്ടിൽ ഷൈജു ( 50) എന്നിവരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർടച്ചയായി അശ്ലീല സന്ദേശമയയ ഡാ.എം.വി.സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോക്ടർ അലൻ ആന്റെണി (32 വയസ്സ്) നെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി ചുമത്തി. ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പാവറട്ടി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.സംസ്ഥാന ക്രൈംബ്രാഞ്ചും,പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്
മദ്യലഹരിയില്‍ ലിവിന് തന്നെ ആക്രമിച്ചെന്നാണ് പതിനാറുകാരന് പൊലീസിനോട് പറഞ്ഞത്.
കോഴിക്കോട്: ഇരുട്ടിന്റെ മറവിൽ നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24) അടക്കം മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്.
ഭൂമി തരം മാറ്റുന്നതിന് 10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും അതിൽ ആദ്യ പങ്കായി രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ. എം. പി. കോഴിക്കോട് വിജിലൻസിന്റെ പിടിയിലായി. പന്തീരാങ്കാവ് കൈമ്പാലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിന് ലീസിന് എടുത്ത ഭൂമി തരം മാറ്റി ലഭിക്കുന്നതിനാണ് മലപ്പുറം ജില്ലക്കാരനായ സംരംഭകനോട് കൈക്കൂലി വാങ്ങിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കോഴിക്കോട് : ഓമശ്ശേരി സ്വദേശിയായ ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി തിരൂരങ്ങാടി പത്തിനാരിങ്ങൽ സ്വദേശി കൂർമത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (48) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്സോ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പൊതി റെയിൽവേ പാലത്തിന് സമീപമായിരുന്നു ആക്രമണം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പൊതിപ്പാലത്തിന് സമീപമാണ് സംഭവം.
വടകര: കരിമ്പനപ്പാലത്തെ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ച നിലയില്‍ വണ്ടൂർ വാണിയമ്പലം പരിയാരത്ത് വീട്ടിൽ മനോജ് , കണ്ണൂർ തട്ടുമ്മൽ പറശ്ശേരിൽ ഹൗസിൽ ജോയൽ എന്നിവരാ ണ് മരിച്ചതെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
അർജുനെ നേരത്തെ വിചാരണ കോടതിയാണ് കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കൊച്ചി എടവനക്കാട് വാച്ചാക്കൽ കരയിൽ എരംതറ വീട്ടിൽവിജയൻ മകൻ അമൽ (30) ആണ് 6 ഗ്രാം ഗഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായാത്
ശനിയാഴ്ച രാത്രി പൊതി ഭാഗത്ത് നിന്നും കടുത്തുരുത്തി എക്സൈസ് സംഘമാണ് സംശയസ് പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്(24)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടുകടത്തിയത്
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി
കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പുറത്തിറക്കിയ ജോര്‍ജിന്റെ ഇരുകൈകളിലും വിലങ്ങ് ധരിപ്പിച്ചു. ചെറുചിരിയോടെയാണ് കൈകൾ നീട്ടിയത്. കാണാനെത്തിയ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടുത്ത് എത്താനും ജോര്‍ജ് ശ്രമിച്ചു
സ്വത്ത് തർക്കത്തിനിടെ സഹോദരനെയും മാതൃസഹോദരനെയുമാണ് വെടിവെച്ചുകൊന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് താമസസ്ഥലത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്തുരുത്തി ആപ്പാംഞ്ചിറയിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു
കോഴിക്കോട്: ജില്ലയിൽ വനം വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ മുചുകുന്ന്, കോട്ടൂർ പാവുകണ്ടി എന്നിവട ങ്ങളിൽ നിന്നും ചന്ദനത്തടിയുമായി ആറംഗ സംഘത്തെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡും പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതരും ചേർന്നു പിടികൂടി.
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 66–കാരനെ നല്ലളം പോലീസ് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസ് (66) നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ഞായറാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം ചുറ്റിതിരിഞ്ഞ് നടന്ന ഇതര സംസ്ഥാനക്കാരനെയാണ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം ചുറ്റിതിരിഞ്ഞ് നടന്ന യുവാവിനെയാണ് പിടികൂടിയത്.
വാഹനങ്ങളും ലാപ്ടോപ്പും തട്ടിയെടുത്ത കേസ്
കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരവധി അടിപിടി കേസുകളിലും ഭവന ഭേദന കേസുകളിലും ഉൾപ്പെട്ട് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ സ്വദേശി പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23 )നെയും സുഹൃത്ത് കീഴ്വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മലി (22) നെയും ചെറുവണ്ണൂരിലെ വീട്ടിൽ നിന്നും 34.415 gm MDMA യു മായി വെള്ളിയാഴ്ച രാത്രി നല്ലളം പോലീസ് പിടികൂടി.
കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.
വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽനിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന വ്യാജേന ഭീഷണിപ്പെടുത്തി
കോഴിക്കോട്: മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ് ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കുട്ടിയുടെ ബന്ധുവായ, ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ് ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ തലയോലപ്പറമ്പ് തലപ്പാറ ജംഗ്ഷനിലാണ് സംഭവം.
വേദിയില്‍ നിന്നിറങ്ങിയ ജോളി അനുവിന്റ അടുത്തെത്തി കയ്യില്ബലമായി പിടിച്ചു തിരിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വേദിയിലെ മേശപ്പുറത്തേക്കു വലിച്ചെറിയുകയായിരുന്നുവെന്നുപറയുന്നു.
ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി പുഞ്ചോല വീട്ടിൽ രാജേഷ് –നെയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 2016 ൽ ഭാര്യയുടെ അമ്മയെ ആക്രമിച്ച കാര്യത്തിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു.
കോഴിക്കോട് : നിരവധി കളവ് കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടിൽ അനീഷ്. പി.കെ (40)എന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം
കോഴിക്കോട്: ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് (51 )നാണ് പിടിയിലായത്.
പിടിയിലായത് മുൻപ് കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷിക്കപ്പെട്ടു അപ്പീൽ ജാമ്യത്തിലുളള ക്രിമിനൽ കുപ്രസിദ്ധ ലഹരിവ്യാപാരിയായ ബോംബെതലയൻ ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തിൽ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി
കോഴിക്കോട് : പുതിയറയിൽവെച്ച് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച ചേളാരി സ്വദേശിയായ കള്ളിയത്ത് വീട്ടിൽ ഹസ്സൻ (44) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും റിപ്പോർട്ട്
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി.
അങ്കമാലി ,ചെങ്ങമനാട് കൊരട്ടി ,മാള തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയും, ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയും, കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട ആളുമാണ് പ്രതി
ജർമ്മനിയിൽ ഇരുന്ന് ഓൺലൈൻ ട്രേഡിങ് നടത്തിയ തലയോലപ്പറമ്പ് വടയാർ സ്വദേശിക്ക് 25 ലക്ഷം നഷ്ടമായി.
നിരവധി മോഷണക്കേസ്സിലെ പ്രതിയെ വെള്ളൂർ റെയിൽവേ പാലത്തിന് സമീപത്ത് നിന്നും പോലിസ് പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി നേരെ കടവിലാണ് സംഭവം;പോലിസിൽ പരാതി നൽകി.
.ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം
വടകര : കാറിടിച്ച് വയോധിക മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് മാസത്തിന് ശേഷം കാര്‍ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ കാര്‍ ഉടമയെ തിരിച്ചെത്തിക്കാന്‍ എത്തിക്കാന്‍ ശ്രമമാരംഭിച്ചു.
.സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ. അനീഷ് , വാഗമണ്ണിൽ പ്രവർത്തിക്കുന്ന കേരള ടൂറിസം ഡവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ എന്നിവരെയാണ് പോലീസ അറസ്റ്റ് ചെയ്തത്.
കുന്നത്ത്നാട് പിണർ മുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)യുടെ കൊലപാതകം പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന്
പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു
അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാത്രിയിലാണ് മ്ലാമല നാല്കണ്ടം സ്വദേശിയായ ജിജി മോൻ്റെ ഓട്ടേയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർത്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കോഴിക്കോട് സിറ്റിയിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി 'No Never' ക്യാമ്പയിനുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മയക്കുമരുന്നിന്റെ ദൂഷ്യഫലത്തിനെതിരെ സമൂഹത്തിൽ അവബോധം വർധിപ്പിക്കുകയും, മയക്കുമരുന്നിന്റെ വിപണനം തടയുകയും, ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും, എല്ലാ തലങ്ങളിലും ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം.
മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, ആളൂര്‍ എസ്ഐ മാരായ സുബിന്ദ്,പ്രമോദന്‍, രാധാകൃഷ്ണന്, മാള എസ്ഐ ജസ്റ്റിന് ,ഡാന്‍സാഫ് എസ്ഐ ജയകൃഷ്ണന് ,സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബാബു,സി.ഡി.വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്
കുമളി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം(56), രണ്ടാം ഡിവിഷനിൽ സെന്തിൽ കുമാർ (37), എറ്റേറ്റ് ലയത്തിൽ പ്രസാദ് (33 ), തെക്കേമുറിയിൽ വീട്ടിൽ വിപിൻ (37), എന്നിവരാണ് അറസ്റ്റിലായത്.
ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ ഹംസു മകൻ അലിക്കുട്ടിയെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
ചാവക്കാട് കടപ്പുറം പുതിയങ്ങാടി സ്വദേശി പണ്ടാരി വീട്ടിൽ സെയ്തുമുഹമ്മദ് മകൻ അബ്ദുൽ ലത്തീഫിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്
സ്ക്കൂട്ടറിൻ്റെ സീറ്റീന് അടിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചത്. വിൽപ്പനയ്ക്കായ് വരുമ്പോഴാണ് പിടിയിലാകുന്നത്
സ്വന്തം മകനെ പോലെ കരുതേണ്ട ആദ്യഭാര്യയിലെ മകനുമായി യുവതി പ്രണയത്തിലായി. മകന് 30 വയസുണ്ടായിരുന്നു.
കോടിതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
കണ്ണൂരിലെ മോഷണത്തിന് ശേഷം കോട്ടയത്ത് ലോഡ്ജിൽ കഴിയുന്നതിനിടെ പോലീസ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ ആലുവയിൽ പിടിയിൽ
മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്.
. സി.പി.ഐ. സംസ്ഥാന സമിതിയംഗം ജോസ് ഫിലിപ്പ്, മണ്ഡലം സെക്രട്ടറി ജെയിംസ് അമ്പാട്ട്, സി.പി.ഐ.യുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് എന്നിവരും മറ്റു ഘടക കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണകേസ്സുകളും,ജയിൽ ഉദ്യാഗസ്ഥരെ ആക്രമിച്ച കേസ്സുകളും,അടിപിടി കേസ്സുകളും നിലവിലുണ്ട്.
അനധികൃതമായി ചെമ്മണ്ണ് കടത്താൻ ശ്രമിച്ച വാഹനങ്ങൾ പിടികൂടി.
ആലുവയിൽ മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാൾ പറഞ്ഞു. മയ്ക്കു മരുന്ന് കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ ബാംഗ്ലൂരിലെ അറിയപ്പെടുന്ന നർത്തകൻ
ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പു മകൾ ഷീജയാണ് ആത്മഹത്യ ചെയ്തത്.2019-ലായിരുന്നു സംഭവം
2009 മാർച്ച് 5 ന് വ കുട്ടിക്കാനത്ത് നിന്ന് പട്ടുമുടിയിലെ ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു
പിടിയിലായവർ ഇപ്പോൾ പൊൻകുന്നം സബ്ജയിലിലാണ്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന
തിങ്കളാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ആലുവയിൽ റൂറൽ ജില്ല പോലീസിന്റെ വൻ കഞ്ചാവ് വേട്ട യുവതികൾ അടക്കം മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ
കോടതിയില്‍ ഹാജരാക്കി റിമാന്രെ ചെയ്തു
ഓപ്പറേഷൻ ക്ളീൻ എറണാകുളം റൂറൽ :1585 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
ഓറഞ്ചു വാലിക്കു സമീപം 18 പേരോളം അടങ്ങുന്ന സംഘം എത്തി രണ്ടു ഭാഗത്തുള്ള 5 ഏക്കർ ഭൂമിയിലെ കാടുകളും മരങ്ങളും വെട്ടിനീക്കിയായിരുന്നു കയ്യേറ്റം
പീഡനക്കേസ് പ്രതിയെ കള്ളക്കേസാണെന്ന് കണ്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതികുറ്റവിമുക്തനാക്കിയത്
പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്.
കണ്ണൂർ, തൃശൂർ സ്വദേശികളായ പ്രതികൾ പിടിയലായത് തൃശൂരിൽ
ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്.
ഇടതമുന്നണി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇരുവരുടെയും കൈയ്യും കാലും വെട്ടുമെന്നു ഇദ്ദേഹം ഭീഷണിപെടുത്തിയതായി ജോസഫ് മാത്യുവും ഹബീബും നല്കിയ പരാതിയില്‍ പറയുന്നത്
പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു കയറാൻ ശ്രമിച്ചത്
ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ ചീത്തവിളിക്കുകയും ധരിച്ചിരുന്ന യൂണിഫോം നശിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനെ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,സിപിഒമാരായ വൈ.എൻ.റോബര്‍ട്ട്,കെ.ആര്.ശ്രാവണ്‍,കെ.ജി.അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർഅഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി.
ഗുരുവായൂർ തിരുവെങ്കിടം താണിയിൽ വേലായുധൻ മകൻ പ്രഭാകരൻ പത്തുമാസത്തോളമായി ഒളിവിൽ കഴിഞ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവും,പോലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്
പ്രവാസി മലയാളിയിൽ നിന്നും 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് കൈയ്യോടെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ 2നും 4.30 ഇടയിലാണ് പ്രദേശത്ത് മോഷണം നടന്നത്. സി സി ടി.വി ദൃശങ്ങൾ പോലീസിന് ലഭിച്ചു.
കഴിഞ്ഞ മാസം 22ന് പുലർച്ചെ വെള്ളൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് സ്കൂട്ടർ മോഷ്ടിച്ചത്.
കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്.
വൈക്കം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) നെയാണ് തലയോലപ്പറമ്പ് പോലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21ന് കസ്റ്റഡി മർദനത്തെ തുടർന്ന് മരണപ്പെട്ട കേസിലാണ് ഹരജിക്കാർ പ്രതികളായത്
1.120 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
വീടിൻ്റെ വാതിൽ തർത്താണ് മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു
കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ച് അവരുടെ ഔഗ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം, അടിപിടി, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു ഇയാൾ.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ് ചെയ്തു.
വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു.
കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഇവരുടെ കീഴിൽ നിരവധി പേർ കഞ്ചാവ് കച്ചവടം നടത്തുന്നതായും പൊലീസ് പറഞ്ഞു.
ആമ്പല്ലൂർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
കൊല്ലപ്പെട്ട വിവിൻ ബാബുവിന്റെ സഹോദരൻ വിനോദ് .അമ്മ പ്രേമ. സഹോദരി ബിനിത. എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്
ഇയാളുടെ പേരിൽ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്ക് മരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതാണ്.
ഇവരിൽ നിന്നും 4.62 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിൽപ്പന നടത്തി അവശേഷിച്ച ലഹരികൾ മാത്രമാണ് എക്സൈസിന് കണ്ടെത്താൻ കഴിഞ്ഞത്.
പ്രതിക്ക് എറണാകുളം റൂറൽ ജില്ലയിൽ നിരവധി മോഷണകേസുകളുണ്ട്.
ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേക സ്പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 11 മാസം കൂടി അധികതടവ് അനുഭവിക്കണം
സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകും എന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ
തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന മുരുകൻ ഭാര്യ കല്ല്യാണി,തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന രാജു ഭാര്യ കൺമണി എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തി.
മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് പണം വാങ്ങിയത്
ചാവക്കാട് തിരുവത്ര ബീച്ച് പരിസരത്ത് ഉണ്ടെന്നുള്ള വിവരം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാവക്കാട് എസ്ഐ അനിൽകുമാറും,പോലീസ് പാർട്ടിയുമായി പ്രതി വാക്കേറ്റം ഉണ്ടാകുകയും,പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത് സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് കീഴ്പെടുത്തുകയാണുണ്ടായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കാൻ ഉത്തരവിട്ടു
ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസിലെ ഒന്നാം പ്രതിയും,എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ചാവക്കാട് മണത്തല പള്ളിപറമ്പില്‍ വീട്ടില്‍ അനീഷ്,ഇയാളുടെ പെങ്ങളുടെ മകനും,കൊപ്പര ബിജു വധക്കേസിലെ രണ്ടാം പ്രതിയുമായ മണത്തല മേനോത്ത് വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.കൊപ്പര ബിജുവിനെ 2021 ഒക്ടോബർ 31-ന് വൈകിട്ട് 5 മണിക്ക് അനീഷും,വിഷ്ണുവും,വേറൊരു പ്രതിയും കൂടി ചേർന്ന് ചാപ്പറമ്പ് സ്കൂളിന് കിഴക്കുഭാഗത്ത് വെച്ചാണ് ക്രൂരമായി കുത്തി വീഴ്ത്തി കൊലപ്പെടുത്തിയത്.അനീഷും,വിഷ്ണുവും ചാവക്കാട് മേഖലയിലും,മറ്റു സ്ഥലങ്ങളിലും മയക്കുമരുന്ന്,മദ്യം,കഞ്ചാവ് എന്നീ ലഹരി വസ്തുക്കളുടെ ചില്ലറ വിൽപ്പനക്കാരും,നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്
ഭാര്യാമാതാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും പിന്നീട് എത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ചോറ്റിയിലും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ ആർക്കൊക്കെ പങ്കുണ്ടന്ന വിവരം അന്വേഷണത്തിലുണ്ട്. പ്രദേശവാസികളായ ചിലർ നിരീക്ഷണത്തിലാണ് '
തിങ്കളാഴ്ച്ച വൈകിട്ട് 7.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
ശിവപ്രസാദം വീട്ടിൽ ഗീത , ശിവപ്രിയ എന്നിവരെയാണ് മരുമകൻ നിധീഷ് കൊലപ്പെടുത്തിയത്
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്
മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ പിടിയിൽ
തിരുവല്ല പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്ക് നേർക്ക് കൈയേറ്റം നടത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്.
അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. പട്രോളിംഗ് ശക്തമാക്കി
സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയശേഷം മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു.
എറണാകുളം ഏലൂരിലാണ് സംഭവം
പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്.
ഇടുക്കി ഭൂമിയാംകുളം മൈലംപറമ്ബിൽ അനിഷിന്റെ വീട്ടിലാണ് സംഭവം
കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ കെ.പഴനിസ്വാമി (48), വി.സുരേഷ് (39), പി. ഭഗവതി (48), റ്റി. രാമകൃഷ്ണന് (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്.
വെള്ളൂർ സ്വദേശി ജിതു (23) ആണ് അറസ്റ്റിലായത്; പ്രതിയെ റിമാൻ്റ് ചെയ്തു.
104 സ്ഥലങ്ങളിൽ നിന്നായി 202 ഓളം ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചത്.പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇരിങ്ങാലക്കുടയിലെ വാടകവീട്ടിൽ ഉണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും,രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മല്ലാട് സ്വദേശി പുതുവീട്ടിൽ മരപ്പട്ടി എന്ന് വിളിക്കുന്ന മനാഫ് ആണ് അറസ്റ്റിലായത്
ചാവക്കാട് പുന്ന രായമ്മരക്കാരു വീട്ടിൽ ഫവാസിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
പുന്നയൂർ പഞ്ചായത്ത് കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്,തട്ടാന്റകായിൽ ആഷിക് എന്നിവരെ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടമ സ്വദേശികളായ പ്രവീൺ 33 വയസ്സ് അക്ഷയ് 26 വയസ്സ് എന്നിവയാണ് പോലീസ് പിടികൂടിയത്
വടക്കേക്കാട് വൈലത്തൂർ സ്വദേശി ഞമനേങ്ങാട് പുതുവാടത്തയിൽ മുഹമ്മദുകുട്ടി മകൻ നഹാസാണ് അറസ്റ്റിലായത്.വിജയദശമിയോടനുബന്ധിച്ച് നായരങ്ങാടി മുതൽ ഞമനേങ്ങാട് വരെ കഴിഞ്ഞ12-ന് രാത്രിയിൽ ആർഎസ്എസ് പഥസഞ്ചലനത്തോടനുബന്ധിച്ച് ഇലക്ട്രിക് പോസ്റ്റുകളിലും,റോഡിൻ്റെ ഇരുവശങ്ങളിലുള്ള മരങ്ങളിലും കൊടികൾ കെട്ടിയിരുന്നു
ഒന്നാം പ്രതിയായ സദ്ദമാണ് നവാസിനെ കുത്തിയതെന്ന് പൊലീസ്
സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവാണ് കുത്തേറ്റ് മരിച്ചത്
പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് വൈക്കം - എറണാകുളം റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക്.
ജയിൽ അധികൃതരും പീരുമേട് പൊലീസും നടത്തിയ തിരച്ചിലിൽ പാമ്പനാറിൽ നിന്നും പ്രതിയെ പിടികൂടി.
കണ്ണൂർ വട്ട്യറ വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കൊടകര പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ.ദാസ്, എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാപ്പ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.
പിടിയിലായത് കുപ്രസിദ്ധ ലഹരിവ്യാപാരി ബോംബെ തലയൻ ഷാജി
കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ചത്.
രണ്ട് പരാതികളിലായി 5 പേർക്കെതിരെ വൈക്കം പോലീസ് കേസ്സെടുത്തു.
കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിലായി
തലയോലപ്പറമ്പ് നിർഭയാ വെൽഫെയർ അസോസിയേഷൻ്റെ ഡയറക്ടർക്കും മാനേജർക്കുമെതിരെ കേസ്സടുത്തു.
തൃശൂർ സ്വദേശിയുടെ ഒന്നര കോടി വിലവരുന്ന സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പുന്നയൂർ അമ്പാല ബീച്ചിൽ താമസിക്കുന്ന മുക്കണ്ടത്ത് ഹംസ മകൻ ഉസ്മാനെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.കെ.ബി.ഹരിദാസ്,അഡ്വ.ആർ.ആനന്ദ്,അഡ്വ.വിഷ്ണുപ്രിയൻ ഒളാട്ട് എന്നിവർ ഹാജരായി
ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്
ഞായറാഴ്ച രാവിലെ 8.30 ഓടെ പൊതി മേൽപ്പാലത്തിന് സമീപമാണ് സംഭവം.
പഴഞ്ഞി സ്വദേശി ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് ആക്രമം നടന്നത്.സ്ഥാപനത്തിൽ പച്ചക്കറികൾ വെക്കാൻ ഉപയോഗിക്കുന്ന മരത്തിൻ്റെ സ്റ്റാൻഡ് തകർത്ത ലഹരിക്കടിമപ്പെട്ട സാമൂഹിക വിരുദ്ധർ സമീപത്തെ പറമ്പിലേക്ക് തള്ളി
തമിഴ്നാട് കമ്ബം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23) എന്നിവരെയാണ് കമ്പം പോലിസ് അറസ്റ്റ് ചെയ്തത്
ബാങ്ക് ഉദ്യോഗസ്ഥന് സംശയമുണ്ടായതിനെ തുടർന്ന് വയോധികൻ്റെ ഫോൺ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പിടിയിലായത് ജിംനേഷ്യം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ്
ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്
മാതാപിതാക്കളെ കൊന്ന് മകൻ ജീവനൊടുക്കിയതാണെന്നാണ്പ്രാഥമിക നിഗമനം
വെച്ചൂർ വേരുവള്ളി സ്വദേശിയായ പ്രതിയെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുണ്‍ സായി എന്നിവരെയാണ് ഉടുമ്ബൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് തൈക്കൂട്ടത്ത് വീട്ടില്‍ ഹൈദരാലിയെയാണ് കുന്നംകുളം പോക്സോ അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്.2023 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം
അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് (32) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ താഴ് തകർത്ത നിലയിൽ കണ്ടത്.
14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഇൗ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി പിൻവലിച്ചു. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസുകൾക്കും പിഴ ഈടാക്കി.
അഗ്രിക്കൾച്ചറൽ സൊസൈറ്റി ചീഫ് മാനേജർ എന്ന വ്യാജേന തെറ്റായ വാഗ്ദാനങ്ങൾ നൽകി ഷാജി തോമസ് ( സൗത്ത് പെലെ പി.ഒ, തട്ടാര മ്പലം, മാവേലിക്കര, ആലപ്പുഴ ജില്ല) എന്ന വ്യക്തി തന്നെ കബളിപ്പിച്ചുവെന്നതാണ് ഫാ.ജോസ് ഇടശ്ശേരിയുടെ പരാതി.
കൊച്ചി ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാർക്കിങ്ങിൽ നിന്നാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചത്.
അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ
ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസ്സെടുത്ത് അന്വോഷണം ആരംഭിച്ചു.
ഇരു പരാതികളിലായി 8 പേർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ്സെടുത്തു.
പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു..
വാളിയംപ്ലാക്കൽ കൃഷ്ണൻ എന്നു വിളിക്കുന്ന ബാലൻ ആണ് മരിച്ചത്
ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്
പഴയ പാമ്പനാർ കുമാരപുരം കോളനിയിൽ മനുരാജൻ (23) ആണ് പിടിയിലായത്.
ഗൂഗിൾ പേ വഴി പണം നൽകിയ ശേഷം സ്ക്രീൻ ഷോട്ട് തനിക്ക് ഷെയർ ചെയ്യണമെന്ന് ഡി.എം.ഒ ഹോട്ടലുടമയോട് പറഞ്ഞിരുന്നു.
പിടിയിലായത് കോതനല്ലൂരിൽ മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്നതിനിടെ.
അരണക്കൽ എ.കെ.ജി കോളനി മഠത്തിൽ പറമ്പിൽ മുരുകൻ (46) ആണ് പിടിയിലായത്
രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുവണ്ണൂരിലെ ജ്വല്ലറി കവർച്ചക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മേപ്പയ്യൂർ എസ്.ഐ സുധീർബാബുവിന്നാണ് രഹസ്യവിവരം കിട്ടിയത്.
മധ്യവയസ്കനിൽനിന്ന് 2000 രൂപ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ട്രാൻസ്ഫോർമറിലെ 12 ഫ്യൂസുകളും ഊരിമാറ്റി പ്രദേശം ഇരുട്ടിലാക്കിയ ശേഷമായിരുന്നു മോഷണം. ഫ്യൂസുകൾ സമീപത്തെ റബർ തോട്ടത്തിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു
ചാവക്കാട് മണത്തല പാലപ്പെട്ടി വീട്ടിൽ നൂർദിന്റെ മകൻ അബൂബക്കറിനെയാണ് എസ്ഐ കെ.വി.വിജിത്ത് കേസിൽ കുടുക്കിയതെന്ന് കാണിച്ച് ഇയാൾ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്
മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
mangalore mumtaz ali
കരിമണ്ണൂര്‍ കിളിയറ മാരാംകണ്ടത്തില്‍ തങ്കച്ചനെയാണ് ശിക്ഷിച്ചത്
ഭക്ഷ്യവിഷബാധയേറ്റ ഏഴ് വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വെള്ളൂർ സ്വദേശി അജയ് സജികുമാർ (25)നെതിരെയാണ് നടപടി സ്വീകരിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുരുകന്റെ മകന് റെയില്‍വ്വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്
വൈക്കം ടി.വി പുരം സ്വദേശി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ മൊയ്തുട്ടി മകന് മുഹ്സിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതി ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്
ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു
ടക്ക കിട്ടാതിരുന്നതിനെത്തുടർന്ന് ഇവർ പണം തിരികെ ചോദിച്ചു. എന്നാൽ, വ്യാജ സ്വർണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നൽകി പല കാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ്നെയാണ് 80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്
പാമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
കൊണ്ടോട്ടി നീറാട് നായരങ്ങാടി സ്വദേശി താന്നിക്കാട് രാജേഷ് (45) ആണ് അറസ്റ്റിലായത്.
തട്ടിപ്പ് കേസിൽ റിമാന്റിൽ ആയിരുന്ന വൈശാഖ് മോഹനന് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കർശന വ്യവസ്ഥയോട് ജാമ്യം അനുവദിച്ചു
വൈക്കം കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊരട്ടി സ്വദേശി സജീവിനെതിരെ പൊൻകുന്നം പൊലീസാണ് കേസ് രജിസ്ട്രർ ചെയ്തത്.
ഹർജിക്കാരി അഭിഭാഷകൻ സുജിത് അയിനിപ്പുള്ളി മുഖാന്തിരം ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്ന് കോടതി നടപടികളെടുക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണർകാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്
വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്
പിടിയിലായത് കാസർകോട് തൃക്കരിപ്പൂർ സ്വദേശികൾ
നേപ്പാൾ അതിർത്തിയിൽ ഉള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാർ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയത്.
ഉറവക്കുഴി സ്വദേശി പുളിക്കനാട്ട് നിസാമിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ചാവക്കാട് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ചക്കരവീട്ടിൽ മുഹമ്മദ് കുഞ്ഞി മകൻ മുക്താറി(38)നെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.രാജഗോപാലൻ,കെ.ബി.ഹരിദാസ്,ആർ.ആനന്ദ് എന്നിവർ ഹാജരായി
65ലക്ഷം നഷ്ടപ്പെട്ടു, സിസിടിവിക്ക് കറുത്ത പെയിന്റ് അടിച്ചാണ് മോഷണം
ഇരിങ്ങാലക്കുടയിലെ റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ തെളിവു കിട്ടാത്തു കൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത്
വെള്ളൂർ വടകര കരോട്ടെ തടത്തിൽ ആഷിക് കെ.ബാബു (24)നെതിരെയാണ് നടപടി സ്വീകരിച്ചത്.
ചേലേമ്പ്ര സ്വദേശി നുബിൻ അശോക് എന്ന കണ്ണൻ(29) ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് എന്ന മുത്തുട്ടി (25) എന്നിവരാണ് പിടിയിലായത്
തൃശൂർ വാടാനപ്പളളി സ്വദേശി ബാദുഷയെ മതിലകം പോലീസിന് കൈമാറും
ക്ലാസ്സിന് പാനൽ ലോയർ അഡ്വ.സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇവരിൽ നിന്നും എം.ഡി.എം.എ, ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു.
കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരേ ബസ്സിൽ രണ്ടിടത്തു നടത്തിയ പരിശോധനയിൽ ഏകദേശം 67 ലക്ഷത്തോളം രൂപയാണ് പിടികൂടിയത്.
ഈ മാസം13-ആം തിയ്യതിയാണ്(വെള്ളിയാഴ്ച്ച) ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടുപോയത്.വീട്ടുവഴക്കിനെ തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്.ഉടനെതന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും,അന്വേഷണം ആരംഭിക്കുകയും ചെയ്തു
ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി
കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ഹർഷാദ്,മുനക്കകടവ് പുതുവീട്ടിൽ സാഹിൽ,മുനക്കകടവ് കടപ്പുറം കടവിൽ നൌഷീർ,അഞ്ചങ്ങാടി കടപ്പുറം പുതുവീട്ടിൽ ലെക്മിൽ എന്നിവരെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
എക്സൈസ് നടത്തിയ ഓണക്കാല പരിശോധനയിലാണ് പിടിയിലായത്.
തിരൂർ കല്പകഞ്ചേരി സ്വദേശി നൗഫലിന്റെ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന
മുൻപും കൊലപാതക ശ്രമം അടക്കമുള്ള കേസ്സുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം പല്ലിശ്ശേരിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ജയിലിലായിരുന്നു
പ്രദേശത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷണം നടക്കുന്നത്.
തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ,ഒരുമനയൂർ ഒറ്റ തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്.ജബാർ ഒന്നാംപ്രതിയും,ഷനൂപ് മൂന്നാം പ്രതിയുമാണ്.രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് വിചാരണ നേരിടാതെ ഒളിവിലാണ്.ഒരുമനയൂർ തെക്കുംതല വീട്ടിൽ സുമേഷിനെയാണ് പ്രതികൾ വീടുകയറി വധിക്കാൻ ശ്രമിച്ചത്
പ്രൈവറ്റ് ബസിൽ 6 ലിറ്റർ വിദേശമദ്യം കടത്തിക്കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.
വെർച്വൽ ഫോൺ ഉപയോഗിച്ച് ഭീഷണി തുടർന്ന് രാമപുരം സ്വദേശിയായ യുവാവിനെ കടുത്തുരുത്തി പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ കുടുക്കി.
പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ ഷംസു മകൻ റിയാസ്,പഞ്ചവടി കിഴക്കത്തറ വീട്ടിൽ മുഹമ്മദാലി മകൻ അബ്ദുൽ റഷീദ് എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഈ മാസം 7-ആം തിയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്
നാല് ദിവസം മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു
പാർസൽ വിതരണകേന്ദ്രങ്ങളിലും, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലും പോലീസ് നായ "ലൈക്ക" യുമായി പരിശോധന നടത്തി.
പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.
തൃശ്ശൂർ ലാലൂരിലെ രഹസ്യഗോഡൗണിൽ നിന്ന് നടത്തിപ്പുകാരനായ യുവാവും ആറായിരം ലിറ്ററോളം സ്പിരിറ്റും പിടികൂടി
കടകളിലും വീടുകളിലും മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്
പീരുമേട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതിന് തുടർന്ന് അമ്മയും അനുജനും കുറ്റം സമ്മതിക്കുകയായിരുന്നു
2 വർഷം മുൻപു നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി അന്ന് പാർട്ടി നേതൃത്വവും യൂണിയൻ നേതൃത്വവും പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്.
സത്യം പുറത്തുവരുന്നതുവരെ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകം
ചാവക്കാട് മാമാബസാര്‍ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരുമത്തിൽ വീട്ടിൽ ജയൻ മകൻ ദീപക്കിനെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്
പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെയാണ് വീടിൻറെ സമീപത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ വടക്കാഞ്ചേരിയിൽ പൊലീസ് പരിശോധനയ്ക്കിടെയാണു പ്രതി പിടിയിലായത്.
കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 19കാരനെ വെടിവെച്ച് കൊന്നത്.
പെരുവന്താനം സെന്റ് ആന്റണീസ് കോളജിലിലെ വിദ്യാര്‍ത്ഥികള്‍ ബൈക്ക് പാര്‍ക്ക ചെയ്തതിനു ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി ഇതിനിടയില്‍ ബൈക്കിന്റെ മുകളില്‍ സൂക്ഷിച്ചിരുന്ന ബാഗ് തസ്കരന് കൊണ്ടുപോവുകയായിരുന്നു
ഞായറാഴ്ച പുലർച്ചെയാണ് മൂർക്കാട്ടിപ്പടിയിലെ വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്.
മംഗലം അണ്ണശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം തകർത്തു മോഷണം നടത്തിയ കേസിലെ അന്വേഷണത്തിൽ കൗമാരക്കാരായ മൂന്നു പേരെ തിരൂർ പോലീസ് പിടികൂടി.
നടപടിയെടുക്കാത്ത പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്തർക്കുമെതിരെ പരാതി നൽകി
പൂവാറം തോട് ചെറിയ പുറത്ത് ക്രിസ്റ്റിയാണ് കൊല ചെയ്യപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചക്കാണ് സംഭവം.
തട്ടിപ്പ് കേസിൽ കാണക്കാരി സ്വദേശിനിയായ യുവതി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ.
മിടായിക്കുന്നം തട്ടുംപുറത്ത് നിന്നും ജൂൺ 21 ന് 12 പവനും 13,000 രൂപയുമാണ് അപഹരിച്ചത്.
പ്രതിക്ക് വേണ്ടി അഡ്വ.സുജിത് അയിനിപ്പുള്ളി,സോജൻ ജോബ് എന്നിവർ ഹാജരായി
ഞായറാഴ്ച്ച രാവിലെ കോട്ടയത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ആയിരുന്നു അതിക്രമം.
തേനി പെരിയകുളം സ്വദേശിയായ ഭൂപതി (42)യെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്
ചപ്പാത്ത് പൊരികണ്ണി കാമ്പിശേരിൽ വിനോദിനെ (43) ആണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെ|യ്തത്
പിടികൂടിയത് മൂന്നേമുക്കാൽ ലക്ഷത്തിൽപരം രൂപ, ഇരുപത്തിയാറുപേർ പിടിയിൽ
മൂവാറ്റുപുഴ ആനിക്കാട് സ്വദേശി രാകേഷ് (42), കോതമംഗലം വാരപ്പെട്ടി സ്വദേശി ബിജു സി.എ (46) എന്നിവരാണ് പിടിയിലായത്.
കാവഞ്ചേരി സ്വദേശി കൈപ്പാടത്ത് അറോട്ടിൽ നൗഫൽനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്
ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ,പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ് എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീതബാബു അറസ്റ്റ് ചെയ്തത്
ആവശ്യം വന്നാല്‍് നുണപരിശോധന നടത്തുമെന്നു സി.ബി.ഐ. അറിയിച്ചെന്നും അതിനു തനിക്ക് പൂര്‍ണ്ണ സമ്മതമാണന്നും രേഖാ മൂലം എഴുതി നല്‍കിയതായും രമണി അറിയിച്ചു
മുണ്ടക്കയത്തെ ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയ സി.ബി.ഐ. ഇയാളില്‍ നിന്നും വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി.
കോട്ടിൽ കണ്ണന്റെ പുരയ്ക്കൽ സുൽഫിക്കറിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയകുമാര്‍ ആണ് പിടിയിലായത്
25 പ്രായം തോന്നിക്കുന്ന മെലിഞ്ഞ വെളുത്ത യുവാവ് എത്തുകയും ഇരുവരും ചേര്‍ന്നു 102-ാം നമ്പര്‍ മുറിയിലേക്ക് പോയതായാണ് ഇവര്‍ വ്യക്തമാക്കുുന്നത്
രണ്ട് കൊലപാതകമടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പാലക്കാട് സ്വദേശികൾ പിടിയിൽ
വട്ടപ്പാറ പാറക്കൽ വീട്ടിൽ മുരളീധരൻ മകൻ അരുൺ (28 വയസ്സ്) എന്നയാൾ പിടിയിലായത്.
പാലാ കിടങ്ങൂർ മംഗലത്ത്കുഴിയിൽ ഉഷ അശോകൻ മകൻ വിഷ്ണുഎന്നിവരാണ് അറസ്റ്റിലായത്.
തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്
കടപ്പുറം വട്ടേക്കാട് രായംമരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്സിൻ,വട്ടേക്കാട് അറക്കൽ വീട്ടിൽ സെയ്ദ് മുഹമ്മദ് മകൻ മുദസ്സിർ എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്
കേസിൽ തലയോലപ്പറമ്പ് സ്വദേശികളായ നാല് പേർ പിടിയിൽ.ശനിയാഴ്ച രാത്രി 10 മണിയോടെ പള്ളിക്കവലയിലാണ് സംഭവം.
കൂട്ടായി -വാടിക്കൽ അങ്ങാടിയിൽ വച്ച് യുവാക്കളെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്
നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ജീവപര്യന്തം തടവുകാരൻ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരൻ (86) മരിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ
കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്
കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്
വൈക്കം ആറാട്ടുകുളങ്ങരയിൽ നിന്നും 55 പവനും തലയോലപ്പറമ്പ് മിടായിക്കുന്നത്ത് നിന്നും 12 പവനുമാണ് ഇയാൾ അപഹരിച്ചത്.
എറണാകുളം വെണ്ണല ചക്കരപ്പറമ്പ് സുലേഖ മൻസിലിൽ മുഹമ്മദ് ഇർഫാൻ (18) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്
ലൈസൻസോ മറ്റ് അധികാരപത്രങ്ങളോ ഇല്ലാതെ പടക്കങ്ങളും, സ്ഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിക്കുകയും അനധികൃതമായി പടക്കം നിർമാണം നടത്തുകയുമായിരുന്നു
വൈക്കം നഗരസഭയിൽ നിലവിൽ ക്ലർക്കായ അഖിൽ സി വർഗിസിനെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
യുവനടിയുടെ പരാതിയിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി
കാണക്കാരി കറുമുള്ളൂർ കരിങ്ങാലി സ്വദേശി മുത്തുലക്ഷ്മി (25)യാണ് പിടിയിലായത്.
ജില്ല പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിൻെറ നേതൃത്വത്തിൽ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു
പ്രതി അഖിൽ ജോലി ചെയ്ത എല്ലാ സ്ഥലത്തും തട്ടിപ്പ് നടത്തി യിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(43)നെയാണ് വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിൽ വടക്കേക്കാട് എസ്ഐ ബിജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്.കഴിഞ്ഞ ജൂലൈ 28-ന് ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്
സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്സസ്റേ എടുത്തു പരിശോധിച്ചതിൽ ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ പെൻഷൻ ബിൽ തയ്യാറാക്കിയത് തട്ടിപ്പുകാരൻ അഖിൽ.സി വർഗ്ഗീസ്.
വെർച്വൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു:
ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നു
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം കിട്ടിയതോടെയാണ് ഇയാൾ പിടിയിലായത്
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുപുരം ക്ഷേത്രത്തിന് സമീപമാണ് സംഭവം.