Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 09:53 IST
മൗജ്മാബാദ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്,
8 hours ago
'മിസൈൽ മാൻ ഓഫ് ഇന്ത്യ' പ്രദർശനവും സെമിനാറും സംഘിപ്പിച്ചു
1 day ago
മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
4 days ago
മാൻവെട്ടം കാരിവേലിപ്പറമ്പിൽ ഭവാനി നിര്യാതയായി
Latest News
വൈക്കത്ത് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് 5 ലക്ഷം രൂപയുടെ മൊബൈൽ മോഷണം; 4 പേർ പിടിയിൽ.
എം സി റോഡിൽ അറ്റകുറ്റപണി :
ലൈംഗിക പീഢനം:യുവാവിന് 50 വർഷം കഠിന തടവും 2,50,000 രൂപ പിഴയും..
ഐഎൻടിയുസി പ്രതിഷേധ ധർണ്ണ നടത്തി
പുന്നയൂർ അവിയൂർ പരേതനായ വെള്ളക്കട കുമാരൻ ഭാര്യ ലളിത അന്തരിച്ചു
ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ബി.ലൂയിസ് ക്ലാസ് നയിച്ചു
കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ മകളുടെ ചികിത്സക്ക് എത്തിയതായിരുന്നു അദ്ദേഹം.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10-30 ന് വീട്ടുവളപ്പിൽ.
സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന ഐഡി അശ്വന്ത്, കെ സുധിൻ എന്നീ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 24 ന് മർദനമേറ്റത്.
വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ ഹൈക്കോടതിയിൽ
ജയക്വാഡി അണക്കെട്ടിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഗോദാവരി നദിയിലെ ജലനിരപ്പ് ഉയർന്നതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.
വഖഫിൽ അഞ്ച് വര്‍ഷമെങ്കിലും മുസ്ലീം മത വിശ്വാസിയായിരിക്കണം, അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥ അടക്കമുള്ള വിവാദ വകുപ്പുകൾക്കാണ് സ്റ്റേ അനുവദിച്ചത്
വിജയം 452 വോട്ടിന്
' കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ മറ്റൊരു ശേഷിപ്പ് കൂടി നാടു നീങ്ങുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ കലക്ടറായിരുന്ന സി. ഏ ഇന്നിംഗ്സിൻ്റെ കാലത്ത്, അദ്ദേഹം യാത്രക്കാർക്ക് വിശ്രമിക്കുവാനായി നിർമിച്ച പന്നിയാങ്കരയിലെ സി.എ ഇന്നിംഗ്സ് റെസ്റ്റ് ഹൗസ് എന്ന പിന്നീട് പന്നിയാങ്കരയിലെ ബസ്കാത്തിരിപ്പു കേന്ദ്രമായ, നൂറ്റാണ്ടുകൾ പ്രായമുള്ള കെട്ടിടമാണ് ഇപ്പോൾ അധികൃതർ നവീകരിച്ചത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു
പ്രവർത്തനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു
ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട്; ആധാരമായി വോട്ടര്‍പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും; തെളിവുകൾ പ്രദർശിപ്പിച്ച് പ്രതിപക്ഷ നേതാവ്
വീടുകളും ഹോട്ടലുകളും ഒലിച്ചു പോയി; 20 പേരെ രക്ഷിച്ചു.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ടിത തൽക്ഷണ സംശയനിവാരണ ആപ്പ് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യത്തിന് സമർപ്പിച്ചു.
'ഗംഭീര പാലം' എന്നാണ് തകര്‍ന്ന പാലത്തിൻ്റെ പേര്. ഹിസാഗര്‍ നദിക്ക് കുറുകെയുളള പഴക്കമുളള പാലമാണ് തകര്‍ന്നത്.
പതിനേഴ് രാജ്യങ്ങളിൽ നിന്നുള്ള കായക്കന്മാർ മത്സരത്തിനെത്തും.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചയും അവസാനിച്ചു.
35 മിനിറ്റ് നീണ്ട ട്രംപുമായുള്ള സംഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി ഈ വിഷയം സംസാരിച്ചത്
ഇറാൻ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു.
ഖരവസ്തുക്കൾ, ദ്രാവകങ്ങൾ, വിഷവസ്തുക്കൾ എന്നിവയുൾപ്പെടെ അപകടകരമായ ചരക്കുകൾ: രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷേ, നിങ്ങള്‍ ഞങ്ങളെ അതിന് നിര്‍ബന്ധിതരാക്കി, -....
എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചതായും ചാര യൂട്യൂബർ ജ്യോതി സമ്മതിച്ചെന്ന് വിവരം
അതിര്‍ത്തികാക്കുന്ന പാരാമിലിറ്ററി ജവാന് എന്നതിലുപരി ഒരു ചാരനെന്ന പോലെയാണ് പെരുമാറിയത്.
സംഘർഷത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്.
രാജ്യത്തെ ഒരു സെമികണ്ടക്ടര്‍ ഹബ്ബ് ആക്കിമാറ്റുന്നതിനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാര്‍ ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
പാകിസ്ഥാനുമായി ഒരു ചർച്ച ഉണ്ടെങ്കിൽ അത് തീവ്രവാദത്തെക്കുറിച്ചായിരിക്കും. പാകിസ്ഥാനുമായി ഒരു ചർച്ച ഉണ്ടെങ്കിൽ, അത് പാക് അധിനിവേശ കശ്മീരിനെ കുറിച്ചായിരിക്കും." പ്രധാനമന്ത്രി
പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു.
വെടിയൊച്ചയോ സ്ഫോടനങ്ങളോ ഇല്ല. ഇന്ന് ഒരു സാധാരണ ഞായറാഴ്ച
നിയന്ത്രണരേഖയിൽ പീരങ്കി വെടിവയ്പ്പിന് പുറമേ, ജമ്മു, അഖ്നൂർ മേഖലയിൽ ഡ്രോൺ ആക്രമണവും.ചിത്രങ്ങളുൾടേ എക്സിൽ പങ്കുവെച്ചത് ഒമർഅബ്ദുള്ള
48 മണിക്കൂർ നീണ്ട ചർച്ചകൾക്കു പിന്നാലെയാണ് വെടിനിർത്താൻ ഇരുരാജ്യങ്ങളും തയ്യാറായത്.
ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും പ്രസ്താവന
സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
നാല് പാക് വ്യോമതാവളങ്ങൾ തകർത്തു : ഇസ്ലാമാബാദ് വ്യോമാതിർത്തി അടച്ചു
. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഢ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു,
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് സേനയ്ക്ക് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി
ആരാധനാലയത്തിനും സ്കൂളിനും നേരെ ഷെല്ലാക്രമണം; രണ്ട് കുട്ടികൾ മരിച്ചു
ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രാലയം
എയർ സൈറൺ മുഴങ്ങി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള മേജർ ജനറൽ പി.വി ലിസമ്മ ജലന്ധറിലെ മിലിട്ടറി ആശുപത്രിയിലെ സ്കൂൾ ഓഫ് നഴ്സിംഗിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
ഘാസി മിയാന്‍ കി ദര്‍ഗയില്‍ അഞ്ച് ആരാധനാലയങ്ങളുണ്ട്. ഹിന്ദുക്കളും മുസ്ലീം ഭക്തരും ദര്‍ഗയില്‍ ' ചാദര്‍ ' അര്‍പ്പിക്കാന്‍ എത്തുന്നു.
യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.
അഭിമുഖീകരിക്കുന്ന ചിത്രത്തോടൊപ്പം, ഓരോ ജോലി അപേക്ഷയെ തുടര്‍ന്നുണ്ടായ നിശബ്ദത എന്നിവയെക്കുറിച്ചുള്ള ഒരു പ്രതിഫലനം അദ്ദേഹം പങ്കിട്ടു.
കേസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് തീര്‍ഥങ്കര്‍ ഘോഷ് സര്‍ക്കാര്‍ വനിതാ പൊലീസ് സ്റ്റേഷനിൽ അഴിച്ചുപണി നടത്താനും ഉത്തരവിട്ടു.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയാണ് നിതീഷ് കുമാറിന്റെ ജെ.ഡി(യു). ഇവർ പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തിരുന്നു.
ഗിന്നസ് സർട്ടിഫിക്കറ്റ്ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫും പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശനും, ബാഡ്ജ് ഗിന്നസ് മാട സാമിയും മെമ്പർഷിപ്പ് കാർഡ് ഗിന്നസ് അശ്വിൻ വാഴുവേലിലും സമ്മാനിച്ചു
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
'ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇത് പ്രായോഗികമാക്കാന്‍ സഹകരണ മന്ത്രാലയം മൂന്നര വര്‍ഷമായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.
ഞാന്‍ എഴുന്നേല്ക്കുമ്പോള് ഒന്നും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതൊന്നും പറയാന്‍ അനുവദിക്കുന്നില്ല.
താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന് മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു.
ഇറച്ചിയുമായി പോകുമ്പോഴായിരുന്നു ആദ്യ അക്രമിക്കുകയും പിന്നീട് കടയാക്രമിക്കുകയും ചെയ്തു
ലോക്നാഥിന്റെ ഭാര്യയും ഭാര്യാമാതാവും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്
കരച്ചില് കേട്ട് ഓടിയെത്തിയ കുടുംബക്കാര് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
"പുരുഷന്മാർക്കിടയിൽ സ്വയംഭോഗം സാർവത്രികമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ, സ്ത്രീകൾ നടത്തുന്ന സ്വയംഭോഗത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ല.
ശൈത്യകാലത്ത് രാജ്യത്ത് ഏറ്റവും മോശം വായുവാണ് ഡൽഹിയിലുണ്ടാകാറുള്ളത്.
'ഔറംഗസേബ് ഇന്ന് പ്രസക്തനാണെങ്കില്‍, ശവകുടീരം നീക്കം ചെയ്യണോ എന്നതാണ് ചോദ്യം. ഉത്തരം അദ്ദേഹം പ്രസക്തനല്ല എന്നതാണ്.
അതേസമയം ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.
സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ സമാധാനപരമായി ജീവിക്കാന്‍ ബജ്റംഗ്ദളും വിഎച്ച്പിയും ആഗ്രഹിക്കുന്നില്ലെന്ന് വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എടുത്തു പറഞ്ഞു.
ക്രൂരമായ മർദനത്തെ തുടർന്ന് ഹൻസ് രാജ് കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ചേർന്ന് ദേശീയപാത ഉപരോധിച്ചു
ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു.
ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന.
24 മിനിറ്റുകൊണ്ട് വ്യത്യസ്ഥങ്ങളായ 25 ദിനോസറുകളുടെ തല ഭാഗം വരച്ചാണ് ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നിലയിൽ റെക്കോർഡ്സിൽ ഇടം നേടിയത്.
പള്‍സ് ടിവി എന്ന ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് രേവതി.
മാര്‍ച്ച് 11 ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം, വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച കാര്യത്തില്‍ ഇന്ത്യ കുപ്രസിദ്ധി നേടുന്നതിന് മറ്റ് നിരവധി കാരണങ്ങളുണ്ട്
സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്പെന്‍ഡ് പോലും ചെയ്യാത്തത് നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തിക്കുകയാണ്.
ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു
മര്‍ദ്ദിക്കപ്പെട്ടയാളുടെ കുടുംബം പറയുന്നതനുസരിച്ച്, അയാള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു
അതേസമയം, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്റ്റാലിന് ആരോപിച്ചത്.
ഈ 14 സാക്ഷികൾക്കും 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ നൽകിയിരുന്നു,
ജാർഖണ്ഡിലെ ഒരു ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമായ എം ഡി ഷമീം ഉദ്ദീനാണ് പരാതി നൽകിയത്
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംകെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഹിമാനി.
പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി
മസ്ജിദിന്റെ ഉൾഭാഗം സെറാമിക് പെയിന്റാണെന്നും നിലവിൽ വെള്ള പെയിന്റടിക്കേണ്ടതില്ലെന്നുമായിരുന്നു റിപ്പോർട്ട്.
മഞ്ഞു വീഴ്ചയും മഴയും രക്ഷ പ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ അന്ധർധാര സജീവമെന്നും വിജയ് പറഞ്ഞു
ഇനി ഏവരും ഉറ്റുനോക്കുന്നത് ബീഹാറിലേക്കാണ്. കാരണം അവിടെത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ്
തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്.
കൗശാമ്പിയില്‍ നിന്ന് വരുന്ന ഭക്തര്‍ക്കായി സംഗം ഘട്ട് നീക്കിവച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍, മേള പ്രദേശത്ത് മുഴുവന്‍ വാഹനങ്ങളും അനുവദിക്കില്ല
കേരളത്തിലെ മുസ്ലിം സംഘടനകളുടെ പൊതു വേദിയെ തകർത്ത് ചരിത്രം തിരുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ മാർച്ച് മുതൽ മെയ് വരെ കേരളത്തിലെ നൂറ്റി അമ്പത് മണ്ഡലങ്ങളിൽ നടക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു
ഹുമയൂൺ റോഡിലെ സൂചന ബോർഡിൽ കറുത്ത പെയിൻറ് അടിച്ചു. പിന്നാലെ ബോർഡ് വൃത്തിയാക്കി.
ഒരു ഭാഷയ്ക്കുവേണ്ടി ജീവന് ത്യജിച്ചവരാണ് തമിഴര്‍. അതുകൊണ്ട് അക്കാര്യത്തില്‍ കളിക്കാന്‍ നില്‍ക്കരുത്. കുട്ടികള്‍ക്ക് പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം.
രണ്ടു പ്രതികളും ഇന്ത്യയിലാണ് താമസിക്കുന്നത് എന്നും ഇവർക്ക് നോട്ടീസ് നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നുമാണ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്കിയാല് മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഫെബ്രുവരി 17നാണ് ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് വിഷയത്തില്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അടച്ചിട്ട മുറിയില്‍ രോഗികളെ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് നഴ്സ് കുത്തിവയ്പ്പ് എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു
രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഇരുവര്‍ക്കുമെതിരെയുള്ള പരാതി നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുഎസ് എസ്ഇസി ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79 ശതമാനവും ജനസംഖ്യയിൽ 10 ശതമാനം മാത്രംവരുന്ന മുന്നാക്ക ജാതിയിൽപ്പെട്ടവരാണ്
തിരക്ക് വര്‍ദ്ധിച്ചതോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്കി.
മഹാ കുംഭമേളയില്‍, പ്രത്യേകിച്ച് ശുഭദിനങ്ങളില്‍ ഗംഗാ നദിയില്‍ ധാരാളം ആളുകള്‍ കുളിക്കുന്നത് മലമൂത്ര വിസര്‍ജ്ജന സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിന് താല്കാലിക സ്റ്റേ അനുവദിച്ചു.
രാവിലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയായിരുന്നു. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രയാഗ്രാഗിലെ മെജ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈവേയില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 തീര്‍ത്ഥാടകര്‍ മരിച്ചു
ഫെബ്രുവരി 5 ന് ഒരു യുഎസ് സൈനിക വിമാനം 104 ഇന്ത്യക്കാരെ അമൃത്സറിലേക്ക് കൊണ്ടുപോയപ്പോഴാണ് ആദ്യ റൗണ്ട് നാടുകടത്തല്‍ നടന്നത്.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു
മദ്യ വില്പന തടണമെന്ന് ആവശ്യപ്പെടുന്നവരെ മദ്യവിൽപ്പനക്കാർ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റര്‍ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം വിജയ് തന്റെ പാര്‍ട്ടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ്
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സംഭവം നടന്നത്.
76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു.
ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തി.
കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് ബിരേന്‍ സിങിന്റെ രാജി
സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ബിജെപി നേതാവ് പർവേശ് വർമയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്.
കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുൻപും വിമർശനമുന്നയിച്ചിരുന്നു.
“ഇവിഎമ്മുകൾ തുറന്നുകഴിഞ്ഞാൽ കൽക്കാജി സംസാരിക്കും. ഡൽഹി നശിപ്പിച്ച മനുഷ്യൻ നശിപ്പിക്കപ്പെടും,” ശ്രീമതി ലാംബ എൻഡിടിവിയോട് പറഞ്ഞു
ഡല്‍ഹിയില്‍ എഎപിയില്‍ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കാണാനെത്തിയ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരായ കേസ്.
കഴിഞ്ഞ ദിവസമാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചൂണ്ടിക്കാണിച്ച് 104 ഇന്ത്യക്കാരെ നാടുകടത്തിയത്.
പ്രസ്താവനയില്‍ നേരത്തെ കെജ്രിവാള് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്.
കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
ടാറ്റ എല്ക്സിയില് ഓട്ടോമൊബൈല്‍ എന്‍ജിനീയറായാണ് കരിയര്‍ ആരംഭിച്ചത്. ഈ സമയം ഒരു എന്‍ജിഒയുടെ ഭാഗമായും ശന്തനു പ്രവര്‍ത്തിച്ചിരുന്നു.
കാറില്‍ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു സൂപ്പര്‍താരം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നതായിരുന്നു ദില്ലിയിലെ തെരഞ്ഞെടുപ്പ് പോര്
രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.
എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
അന്വേഷക സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ സാക്കിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു.
ഫ്ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേയ്ക്ക് വില കൂടും.
പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് ഇന്നത്തെ ബജറ്റിലെ ബിഹാറിനുള്ള ആദ്യ പ്രധാന പ്രഖ്യാപനം.
ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 2025-26 ലെ ധനക്കമ്മി 4.4 ശതമാനം.
കാർഷിക മേഖലയ്ക്ക് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാനങ്ങളുമായി ചേർന്ന് പി എം ധൻ ധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
കാർഷിക മേഖലയ്ക്ക് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാനങ്ങളുമായി ചേർന്ന് പി എം ധൻ ധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം
ഭാവിയില്‍ ഇത്തരത്തില്‍ കിടപ്പിലായാല്‍ എന്ത് ചെയ്യണമെന്നതില്‍ മുന്‍കൂട്ടി മെഡിക്കല്‍ വില്‍പ്പത്രവും വ്യക്തികള്‍ക്ക് തയ്യാറാക്കി വയ്ക്കാം.
മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
രാഷ്ട്രപതിയുടെ പ്രസംഗത്തെ വിരസമെന്നും ബോര് അടിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞത്.
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു
രോഷാകുലരായ യുവതികൾ ചൂലുകളും പാദരക്ഷകളും ഉപയോഗിച്ച് പൊന്നമ്പലത്തെ മർദിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കു നല്ല വെള്ളം ലഭ്യമാക്കാന്‍ ഹരിയാനയോടു നിര്‍ദേശിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടു കെജ്രിവാള് അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹിക്ക് വെള്ളം തരുന്നത് ഹരിയാനയാണെന്ന് പറഞ്ഞു ആ പ്രശ്നത്തെ ഒതുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.
ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്തെത്തി.
ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാര്‍ അറിയിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ഉത്തരവ് നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും കോടതി നിർദേശിച്ചു.
നിരവധി കുടുംബങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും.
മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
നേതാജിയുടെ മരണത്തിലെ ദുരൂഹത കോണ്‍ഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷിന്റെ ആരോപണം.
. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു.
രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി
ഇതിൽ ഉൾപ്പെട്ട ചിത്രങ്ങൾക്കെതിരെ പ്രദർശനത്തിന്റെ ഫോട്ടോ ഉൾപ്പെടെ ഡിസംബർ 9നു അമിത പാർലമെന്റ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകിയിരുന്നു.
രാജ്യത്ത് യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തിക്ക് ഭാരതരത്നയും നല്‍കണം.
''മാറ്റി നിര്‍ത്തിയതിന് ബോളിവുഡിനെയോ സംവിധായകരെയോ നിര്‍മ്മാതാക്കളെയോ കുറ്റപ്പെടുത്താനില്ല. അവരല്ല ഒന്നും തീരുമാനിക്കുന്നത്.
നക്സൽ വിരുദ്ധ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സുരക്ഷാസേന വിജയം കൈവരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു
സംഭവത്തില്‍ മുന്‍ ടിടിഡി ചെയര്മാന് ഭൂമന കരുണാകര്‍ റെഡ്ഡി ടിടിഡി അധികൃതരെ വിമര്‍ശിച്ചു. ടിടിഡി ഒരുക്കുന്ന സുരക്ഷയിലെ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
മന്മോഹന് സിങ്ങിന്റെ കുടുംബം സ്ഥലം സന്ദര്‍ശിച്ച് സമ്മതം അറിയിച്ച ശേഷമാണ്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിന് ഭൂമി അനുവദിക്കുക
ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യ പാല് ഗാംഗ്വാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട്: 250 പുസ്തകങ്ങൾ രചിച്ച് പൊതു പ്രവർത്തന രംഗത്ത് സാഹിത്യ മേഖലയുടെ പുതിയ അധ്യായം സൃഷ്ടിച്ച ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിൻ്റെ അമ്പതാം വാർഷികം 18 ന് വൈകുന്നേരം 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കും. ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം ഗവർണ്ണർ രാജന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു.
2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന് 2023 മാര്‍ച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
ഒരു ഓമനപ്പൂച്ചയുടെയും അതിന്റെ ഉടമസ്ഥരുടെയും സ്നേഹവായ്പിന്റെ കഥയാണിത്.
നിലവിലെ പദ്ധതി പ്രകാരം റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകയ്ക്കൊപ്പം അംഗീകാര സര്‍ട്ടിഫിക്കറ്റും നല്‍കും.
ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്.
ഓരോ കുറ്റങ്ങൾക്കും പ്രത്യേക തുകയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്
21നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് നിർദേശിച്ച് കോടതി അധികൃതർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ഇപ്പോള്‍ ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 ജൂലൈയില്‍ വിധി പുനപരിശോധിക്കണ ആവശ്യം നിരസിച്ചിരുന്നു.
അതേസമയം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.
വരി തെറ്റിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം ഉന്തിലും തള്ളിലേക്ക് കലാശിക്കുകയായിരുന്നു.
രാജ്യത്ത് സ്ഥിരീകരിച്ച എച്ച്.എം.പി.വി. കേസുകളുടെ എണ്ണം ഏഴായി. കുട്ടികളുടെ സാമ്പിളുകൾ എയിംസ് വൈറോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണെന്നും ഇയാളുടെ പേരിലുളള റോഡ് എപി.ജ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു.
ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഡിലെ ബസ്തറിലാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറേ റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകർ കൊലപ്പെടുത്തിയത്.
മുൻപ് സ്ഥിരീകരിച്ച രണ്ട് കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്
തുടർച്ചയായ മൂന്നാം തവണയാണ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ ഉണ്ടാകുന്നത്
ഭയം നിമിത്തം യുവതി മൗനം പാലിക്കുകയും അലി അവളെ ബലാത്സംഗം ചെയ്യുന്നത് തുടരുകയും ചെയ്തതിനാല്‍ അവള് ഗര്‍ഭിണിയായതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 23 നാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്.
ജനുവരി എട്ട് വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത. കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു ഉത്തർപ്രദേശ് കോടതി വിവാദ പരാമർശം നടത്തിയത്.
ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനോ ഇത് ഗുണകരമാകും
പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റി വെനം നല്‍കാതെയായിരുന്നു ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളജിലേക്ക് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അയക്കുകയായിരുന്നു.
സൂരജ് വിഹാറിലെ ക്യാംപസിന് 373 കോടിയും ദ്വാരകയിലെ രണ്ടാമത്തെ ക്യാംപസിന് 107 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്
മജെസ്റ്റിക്ക് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്
ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ്രാജ്യമായ കിരിബാത്തി ദ്വീപിൽ
കോഴിക്കോട്: വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അടിയന്തിര ചികിത്സക്കായി രോഗിയെയും കൊണ്ട് വന്ന ആംബുലൻസിന് യാത്രാതടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രെെവറുടെ ലെെസൻസ് സസ്പെൻഡ് ചെയ്ത് സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ്. ആറു മാസത്തേക്കാണ് കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിന്റെ ലെെസൻസ് സസ്പെൻഡ് ചെയ്തത്.
931 കോടിയലധികം വരുന്ന ആസ്തിയാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരിലുള്ളത്. 10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തവണ രാത്രി മുഴുവന്‍ പുതുവത്സരാഘോഷം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിലാണ് സൈന്യം മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഇന്ന് പുലർച്ചെ തേനി പെരിയകുളത്ത് ആണ് അപകടമുണ്ടായത്.
2020-ൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.
വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു.
മന്മോഹന് സിംഗിന്റെ സംസ്കാരം നാളെയാണ് നടക്കുക.
രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.
എൻ്റെ ചിന്തകൾ ഡോ. മൻമോഹൻ സിംഗ് ജിയുടെ കുടുംബത്തിനും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി," പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്കാര ചടങ്ങുകൾ രാജ്യത്തിൻ്റെ സമ്പൂർണ്ണ ബഹുമതികളോടെ നടത്തും.
'അവസാനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം രണ്ട് നോവലുകൾ ഇരുവരും എഴുതുകയെന്നുള്ളതായിരുന്നു. എൻ.പി. തൻ്റെ പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ.പി. അബു സാഹിബിനെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിൻ്റെ കണ്ണിന് രണ്ടാം ഭാഗം എഴുതുകയെന്നതായിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാതെ വർഷങ്ങൾക്ക് മുൻപ് എൻ.പി കടന്നുപോയി. എന്നാൽ അന്ന് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. ചുറ്റുപാടിൻ്റെ മാറ്റങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ പോകുന്ന ഒരു പാവപ്പെട്ട കർഷകൻ്റെ കഥ പറയുന്ന നോവലായിരുന്നു. ഇല്ലാതാകുന്ന തൻ്റെ നിളയുടെ വേദനയുടെ പശ്ചാത്തലത്തിൽ മലയാളിക്ക് എം.ടി യിൽ നിന്ന് ലഭിക്കാമായിരുന്ന ഒരു വേറിട്ട നോവൽ എന്ന സ്വപ്നവും പൂർത്തീകരിക്കാൻ കഴിയാതെ ഇപ്പോൾ എം.ടിയും വിടവാ ങ്ങിയിരിക്കയാണ്.
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ നവാസ് പൂനൂർ, മൂന്ന് - നാല് പതിറ്റാണ്ട് കാലം എം.ടിയുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മഹാ സാഹിത്യകാരൻ്റെ വിയോഗത്തെക്കുറിച്ചെഴുതുന്നു
എ.വി. ഫർദിസ് കോഴിക്കോട് : അഭിനയലോകത്തിൻ്റെ വിഹായസ്സിൽ തന്നെ , മരണം വരെ പ്രേക്ഷകൻ മനസ്സിൽ സൂക്ഷിക്കുന്ന അനേകം കഥാപാത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ പ്രിയ തിരക്കഥാകൃത്തിൻ്റെ വേർപാടിൽ മനം തൊടുന്ന വാക്കുകളുമായി മലയാളത്തിൻ്റെ പ്രിയ നടൻ. അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണത്തിലൂടെ തന്നെയറിയാം, ഇരുവരും തമ്മിലുള്ള ഇഴയടുപ്പം.
എ.വി. ഫർദിസ് കോഴിക്കോട് - ചിരിക്കുന്ന, താളമിടുന്ന എം.ടി. മലയാളിക്ക് ഇത് കേൾക്കുമ്പോൾ തന്നെ ആകാംക്ഷയായിരിക്കും. കാരണം അപൂർവങ്ങളിൽ അപൂർവമായി മാത്രം മലയാളിക്ക് ലഭിച്ചിരുന്ന ഒരു കാഴ്ചയാണിത്. ഇത്തരമൊരു കാഴ്ചക്കും അവസാനം വേദിയൊരുങ്ങിയത്, എം.ടിക്ക് ഏറെ ഇഷ്ടമായ കോഴിക്കോട്ട് തന്നെയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് ബീച്ചിൽ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ 'കല 'ഒരുക്കിയ വേദിയിലായിരുന്നു. സംസ്ഥാന ഭരണകൂടത്തിൻ്റെ നിസ്സംഗഭാവത്തെ രൂക്ഷമായി വിമർശിച്ചു പ്രസംഗിച്ച , കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വേദി കൂടിയായ കോഴിക്കോട് ബീച്ചിൽ തന്നെയായിരുന്നു.
വർഷങ്ങളോളം എം.ടിയുടെ സന്തത സഹചാരിയും ആദ്യകാല എം.ടി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും മുൻ നിയമസഭാംഗവുമായിരുന്ന പുരുഷൻ കടലുണ്ടി പ്രിയ ഗുരുവിനെ ഓർത്തെടുക്കുകയാണിവിടെ....... പ്രിയ ഗുരോ..... വിട
കോഴിക്കോട്: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തിന് വിടവാങ്ങിയ മലയാളത്തിൻ്റെ സുകൃതം, പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പ സമയത്തിനകം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിടെ നാളെ വൈകീട്ട് വരെ പൊതുദർശനം. ഇന്ന് രാത്രി ഒൻപതോടെ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനാൽ ഒരു സംഘം വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. പിന്നീടാണ് ആ മഹാത്മാവ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോഴിക്കോട്: മലയാള സാഹിത്യത്തിൻ്റെ യശസ്സ് വിശ്വസാഹിത്യലോകത്ത് വാനോളമുയർത്തിയ മലയാള സാഹിത്യത്തിൻ്റെ സുകൃതം എം.ടി വാസുദേവൻ നായരുടെ ഇഹലോക യുഗത്തിന് വിരാമമായി. ഏതാനും ദിവസങ്ങളായി ശ്വാസതടസ്സമടക്കമുള്ള അസുഖങ്ങളാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം അല്പ സമയം മുൻപ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത്.
ഇയാളുടെ സ്വവര്‍ഗ രതിയെ കുറിച്ച് അറിഞ്ഞതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു.
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധവുമായി എസ്എഫ്ഐ രം?ഗത്തെത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു
ഷിംല, കുളു, മാണ്ഡി, ചമ്പ, സിർമൗർ ജില്ലകൾക്കൊപ്പം കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
കോതമംഗലം സ്വദേശി റെയ്സ അജിംസാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. സ്വന്തമാക്കിയത്.
ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനുള്ള സാഹസിക ഉദ്യമം 24 ന്.
നിയമസഭയില്‍ സംസാരിക്കവെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യം നക്സല്‍ മുക്തമാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ഭോപ്പാലില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം
കേസിൽ കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഗുരുഗ്രാമില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. രാജ്യത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല.
കൊല്ലം നഗര ഹൃദയത്തിൽ പാർവതി മില്ല് സ്ഥിതി ചെയ്യുന്ന 16.40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുകൊണ്ട് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് നിർമ്മിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കണം
എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ.
കുറച്ച് സാരി ഷോപ്പിംഗിനായാണ് നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയത്.
ഒരു പ്ലക്കാർഡും കൈയ്യിലേന്തി ഞാനവിടെ നിൽക്കുകയായിരുന്നു, മറ്റ് പാർട്ടികളിലെ എംപിമാർക്ക് കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു
നേരത്തെ ദമ്പതികളിലൊരാളുടെ മിസ്സിങ് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, മറ്റേ യുവതി പിതാവിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി മോചിപ്പിച്ചു.
അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നതായും സൈറ്റ് സീയിങ്ങിനായി പോയതാണെന്നുമാണ് ആറ് വയസുകാരന് പറഞ്ഞത്. രക്ഷിതാക്കള്‍ എവിടെയാണെന്നതില്‍ ഒരു വ്യക്തതയുമില്ല.
അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം
ഇന്ത്യന്‍ നാവികസേനയുടെ പ്രസ്താവന പ്രകാരം, കടലില്‍ എഞ്ചിന് ട്രയലിനിടെ സ്പീഡ് ബോട്ട് തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്
അതേസമയം ധല്ലേവാളിന്റെ നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
എഎപി മേധാവിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ബിജെപിയുടെ 'അഹങ്കാരത്തെ' വിമര്‍ശിച്ചു, അംബേദ്കര്‍ ഒരു ദൈവത്തിനും താഴെയല്ലെന്നും പറഞ്ഞു.
നടനെ കാണാന്‍ വന്‍ ജനക്കൂട്ടം തിയേറ്ററിലേക്ക് തിക്കിക്കയറുകയായിരുന്നു.
ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ കുടുങ്ങിയതാണ് ആനന്ദിന്റെ മരണ കാരണം.
കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘ്വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്
കാട്ടാന മറിച്ചിട്ട മരം വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ച നടുക്കം മാറും മുന്‍പേയാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചത്.
തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
താൻ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
നേരത്തെ ഓഗസ്റ്റില്‍ പുറത്തുവിട്ട പട്ടിക പ്രകാരം കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.
ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നതാണ് പ്രതിപക്ഷ നിലപാട്. കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. എംപിമാരുടെ യോഗം രാവിലെ നടക്കും.
സമവായത്തിനായി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്കുവിടാനും തയ്യാറെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു.
ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരന് അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിഖിതയെ ഗുരുഗ്രാമില്‍ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജില് നിന്നുമാണ് പിടികൂടിയത്.
ഇന്നത്തെ സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ രാജ്യദ്രോഹമാണ്.
അല്ലുവിന്റെ അറസ്റ്റ് വലിയ വിവാദത്തിന് തിരികൊളുത്തി.
ഈ വര്‍ഷം ആദ്യവും അഡ്വാനിയെ ഏതാനും ദിവസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്ജുന് അല്പസമയം മുന്‍പാണ് ജയില്‍ മോചിതനായി പുറത്തുവന്നത്.
കൊളോണിയല്‍ ഗവണ്മെന്റില് നിന്ന് പെന്ഷന് വാങ്ങുന്ന ഒരു ബ്രിട്ടീഷ് സേവകന് എന്നാണ് സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്
മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു
കൊലപാതകത്തിനുശേഷം ആഞ്ജനേയ പ്രസാദ് കുവൈറ്റിലേക്കു മടങ്ങി. അവിടെ എത്തിയശേഷം, കുറ്റം സമ്മതിച്ചു വിഡിയോ സന്ദേശം പുറത്തിറക്കി
കത്തിപ്പാറ, പൂനമല്ലി, പോരൂർ, മധുരവോയൽ, വ്യാസർപാടി, ചെന്നൈ നഗരപ്രാന്തങ്ങളിൽ റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്
അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.
ഒടിവും ചതവുമായി പൂര്‍ണമായും കിടപ്പിലായ രോഗികളാണ് ഏറെയുമുണ്ടായിരുന്നത്.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡ് 2024 യുവസംവിധായകൻ ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിച്ചു.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.
ഇന്നലെ വൈകീട്ട് കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണി കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കറുപ്പുസ്വാമിയെ കാണാനില്ലെന്ന കാര്യം മനസിലാക്കിയത്.
മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളിയിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛന് മല്ലയ്യയുടെ പാത പിന്തുടര്ന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്.
ബുധനാഴ്ച ചുമതലയേൽക്കും. മൂന്ന് വർഷമാണ് കാലാവധി
പുഷ്പ 2 കാണാന്‍ സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതി (35)യായിരുന്നു തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. രേവതിയുടെ മകന് ശ്രീതേജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സജീവമായി രംഗത്തുവരണമെന്ന് അശീഷ് ഖേതൻ
ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പൂർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ മട്ടേയില്ല.
ദുരിതബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് കേന്ദ്രം ധനസഹായം നല്‍കിയിരിക്കുന്നത്.
കേരള സർക്കാരിൻ്റെ സഹായത്തോടെ മലബാർ മിൽമ നിർമിക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനം 24 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മലബാർ മിൽമ ചെയർമാൻ കെ. എസ് മണി. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷം അഭൂതപൂർവമായ വളർച്ചയാണ് മിൽമക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം സൽമാൻ ഖാനെ വധിക്കാനാണ് വാടകകൊലയാളികൾക്ക് നിർദേശം നൽകിയത്.
നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലർ ചുമതല വഹിക്കും.
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി-യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനായി വൻ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്
മിതമായ തീവ്രതയുള്ള ഭൂചലനം മേഖലയെ ബാധിച്ചതിനാല്‍ മുളുഗുവിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു.
ഇന്ന് നാളെ എന്ന നിലക്ക് പ്രതീക്ഷയോടെ പ്രവാസ ലേ കത്തേ ക്ക് പേ ായ വരെ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ തന്നെയുണ്ട് ഈ കൊച്ചു കേരളത്തിൽ, ആശയറ്റ ഈ കുടുംബങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ പുതുതിരികൾ തിരിയുകയാണ്. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ് വർഷങ്ങളായി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഗൾഫ് നാടുകളിലെ (പ്രത്യേകിച്ച് ഖത്തർ, യു.എ. ഇ) ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ്. ഈയൊരു ലക്ഷ്യം പ്രധാന ദൗത്യം കൂടിയായി ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നുവെന്നതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിലൊന്ന്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്നാട്ടിൽ കനത്ത നാശമാണ് വിതച്ചത്.
സന്ദര്‍ശനം മേഖലയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കും എന്നായിരുന്നു വിശദീകരണം. എന്നാല്‍ സമാധാനപരമായി സംഭല്‍ സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ തീരുമാനിച്ചു
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് എകെ 47, ജി3, ഇന്‍സാസ് റൈഫിളുകളും മറ്റ് തോക്കുകളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.
വിഒസി നഗറിലെ മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്വര്‍ക്ക് സംവിധാനവും ഇല്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളില്‍ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് സന്ദര്‍ശനം നടത്തും.
ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം.
കേരളത്തിൽ ഇടിമിന്നലോടെ ശക്തമായ മഴയെത്തും: അതീവ ജാഗ്രത
കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു: തമിൾനാട്ടിൽ ഇന്നും റെഡ് അലേർട്ട്
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനഃരാരംഭിക്കും.
പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു. സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഇടപെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചെന്നൈയില്‍ നിന്നുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി.
നാളെ മടങ്ങിവരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചനയെങ്കിലും നിര്‍ണായകമായ യോഗം ബഹിഷ്കരിക്കാനുള്ല കാരണം വ്യക്തമായിട്ടില്ല.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സൃഷ്ടിയുടെ കാമുകന് ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്.
സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഈ കേസില്‍ മറാത്താ അല്ലാത്ത മുഖ്യമന്ത്രി ഫഡ്നാവിസിന്റെ പേര് ഉയര്‍ന്നാല്‍ മറാത്താ സമുദായത്തിന് പരിക്കേല്‍ക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.
ജെഎംഎം ആറ് മന്ത്രിസ്ഥാനവും, കോണ്‍ഗ്രസ് നാലും, ആര്‍ജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.
ബുധനാഴ്ച ഉച്ചക്കാണ് സംഭവം. സംഘര്‍ഷ മേഖലയാണെന്നും അവിടേക്ക് പോകാന്‍ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്.
ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.
288 മണ്ഡലങ്ങളിലുമായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്
തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം കൂടുതൽ എണ്ണിയെന്ന് കണക്കുകൾ
ഏഴ് ഗിഗാവാട്ട് സോളാർ പവർ ആന്ധ്രയിലെ ഊർജവിതരണക്കമ്പനികൾക്ക് അദാനി ഗ്രൂപ്പ് നൽകുകയെന്നതായിരുന്നു കരാർ.
ഫെംഗൽ’ എന്നാണ് ഈ കൊടുങ്കാറ്റിന് പേരിട്ടിരിക്കുന്നത്. സൗദി അറേബ്യയയാണ് ഈ പേര് നൽകിയത്.
പാമ്പനിലും രാമേശ്വരത്തും നാല് മണിക്കൂറിലേറെയായി മൊബൈൽ ഫോൺ നെറ്റ്വർക്കിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
മഹായുതി നേടിയ 232 സീറ്റുകളില്‍ 132 എണ്ണം ബിജെപിക്കും 57 എണ്ണം ശിവസേനയ്ക്കും 41 എണ്ണം എന്‍സിപിക്കുമാണ് കിട്ടിയത്.
യഥാര്‍ത്ഥവും അംഗീകൃതവുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ എന്ന് ഉറപ്പാക്കാന്‍, തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജന്റുമാരും ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
സംബലിലെ പൊലീസ് വെടിവയ്പ്പില്‍ 3 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നയീം, ബിലാല്‍, നൗമാന്‍ എന്നിവരുടെ പോസ്റ്റ്മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭാലില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു,
ഈ മാസം 19ന് ആദ്യഘട്ടം സര്‍വേ നടത്തിയിരുന്നു. രണ്ടാം ഘട്ട സര്‍വേക്കിടെയാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ഏഴു മണി മുതല്‍ 11 മണി വരെയാണ് സര്‍വേ നടന്നത്.
മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ പ്രതിക്ഷ നേതാക്കള്‍ ഇല്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം
എക്സിറ്റ് പോളുകളെ തെറ്റിച്ച് ജാർഖണ്ഡിൽ ഇന്ത്യമുന്നണി അധികാരത്തിലേക്ക്
ആദ്യഘട്ട ഫലസൂചനകൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് അനുകൂലം.
പ്രിയങ്ക ജി വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു, അവർക്ക് വയനാട്ടിൽ നിന്നുള്ള ചരിത്രപരമായ വിജയമാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്.
കലാപം വര്‍ധിച്ച സാഹചര്യത്തില്‍ ഭരണകൂടം നവംബര്‍ 16-ന് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി
തഞ്ചാവൂരിലെ മല്ലിപട്ടം ഗവണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അരും കൊല നടന്നത്. നാല് മാസം മുന്‍പാണ് രമണി സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയത്.
നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുനെൽവേലി, തൂത്തുക്കുടി, കാരയ്ക്കൽ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
മലിനീകരണം കാരണം 22 ട്രെയിനുകള്‍ വൈകിയതായും ഒമ്പത് ട്രെയിനുകള്‍ പുനഃക്രമീകരിച്ചതായും റെയില്‍വേ അറിയിച്ചു.
ഈ സീസണിലെ ഏറ്റവും മോശം നിലയിലേക്കാണ് ഡല്‍ഹിയുടെ അന്തരീക്ഷം എത്തിയിരിക്കുന്നത്. ഈ സീസണില്‍ ആദ്യമായാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഇത്രയും മലിനമായ വായു ശ്വസിക്കുന്നത്.
ആർ.ബി.ഐയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി
മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്വരയില് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ
കുതിരകച്ചവടത്തിലൂടെ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യസർക്കാരിനെ വീഴ്ത്തി ബിജെപി ഇരുവിഭാഗങ്ങളെയും പിളർത്തി സർക്കാർ ഉണ്ടാക്കുകയായിരുന്നു.
ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്പനികളിൽ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു
കമല്‍ഹാസന്റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു.
37 കുട്ടികളെ ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ചു. തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ 54 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്.
അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഡൊമിനിക്കയുമായും കരീബിയയുമായും പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അവര്‍ക്ക് കോടികളുണ്ട്, അവര്‍ അത് ഉപയോഗിച്ച് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നു.
വിമാനക്കമ്പനികളുടെ ഭീഷണി കോളുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രാജ്യവ്യാപകമായി സുരക്ഷാ നടപടികള്‍ ശക്തമാക്കി.
വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് പ്രതിസന്ധിയായത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്
'മുസ്ലീം മീല്‍' വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാല്‍ ആയിരിക്കും
എസ് ഡി പി ഐ പറയുന്നത് സിനിമ കശ്മീരിനെയും മുസ്ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ്.
ബുള്‍ഡോസര്‍ നീതി പരിഷ്കൃത സമൂഹങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് സുപ്രിംകോടതി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയെന്ന കേസിലാണ് നിര്‍ണായക നിരീക്ഷണം.
ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ആറ് തദ്ദേശീയരെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അഞ്ച് ജില്ലകളില്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്തതിനാല്‍ ഇംഫാല്‍ താഴ്വരയില് സംഘര്‍ഷം രൂക്ഷമാണ്.
തമിഴ്നാട്ടിൽ നവംബർ 12ന് 12 ജില്ലകളിലും 13 ന് 17 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പടക്ക നിരോധനം കൃത്യമായി നടപ്പിലാക്കുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കാൻ കോടതി ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കണമെന്നാണ് കുക്കി വിഭാഗത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം മണിപ്പൂരിലെ സ്ഥിതിഗതികൾ മോശമാകും.
2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്
നിലവിൽ മധുരയിലും തിരുച്ചിറപ്പള്ളിയിലും എഗ്മൂറിലുമാണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്.
സമുദായത്തിന്റെ അവസ്ഥ മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് എന്ന് ഖാർഗെ പറഞ്ഞു.
ശനിയാഴ്ച ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെടുകയും രണ്ടോ മൂന്നോ പേര് കുടുങ്ങിപ്പോകുകയും ചെയ്തു.
കോടതികളോടും നീതിന്യായ വ്യവസ്ഥയോടും ബഹുമാനമില്ലാത്ത അഭിഭാഷകൻ ക്ഷമാപണം നടത്തിയിട്ടില്ല.
നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.
രജനി,അജിത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.
കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളെ കുറിച്ചുള്ള സത്യവാങ്മൂലം അലഹബാദ് കോടതിയില്‍ തന്നെ നല്‍കാമെന്നും ഡല്‍ഹി ഹൈക്കോടതി വിഘ്നേഷിനെ അറിയിച്ചിരിക്കുകയാണ്.
എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഹെവി ഒഴികെയുള്ള യാത്രാ വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണം.
വിളവെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വൈക്കോലിന് കര്‍ഷകര്‍ തീയിടുകയാണ്.
മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു
വിധി നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തികള്‍ക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തതിരുന്നത്. അമിതവേഗതയിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പരമ്പരാഗതമായി, ജുഡീഷ്യല്‍ സ്വാതന്ത്ര്യം എക്സിക്യൂട്ടീവില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് എന്ന് ചീഫ് ജസ്റ്റിസ് തുടര്‍ന്നു പറഞ്ഞു.
ഇതേ ദിവസം മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും ഇയാള്‍ കരുതിയിരുന്നു.
മുക്കം ടൗണിൽ പ്രകടനവും നടത്തി.
ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്.
അജിത് പവാര്‍ പക്ഷം എന്‍സിപി നേതാവായിരുന്ന ബാബാ സിദ്ദിഖി ദസറ ആഘോഷിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിക്കുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത് നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ്. എന്നാൽ ഒരിക്കലും അതിന് സാധിക്കില്ല.
ചെമ്പയ് സോറന് ബിജെപിയില്‍ പോയത് ഒരു സ്വാധീനവും, പ്രശ്നവും ഉണ്ടാക്കില്ല. നാമനിര്‍ദേശ പത്രികയിലെ പിഴവ് ബിജെപിയുടെ വ്യാജ ആരോപണമെന്നും ഹേമന്ത് പറഞ്ഞു.
പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ അതിജീവിത സാരികളും അടിവസ്ത്രങ്ങളുമുടക്കം താമസ സ്ഥലത്ത് സൂക്ഷിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു.
ബി.ജെ.പിയുടെ നൂറു ദിവസ പദ്ധതി ചീപ്പായ പബ്ലിക് സ്റ്റണ്ടാണെന്ന് ഖാർഗെ വിമർശിച്ചു.
പ്രദേശത്ത് ചില ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്.
അതേസമയം ശരാശരി മലിനീകരണ തോത് 266 ആണുള്ളത്.
'ഞങ്ങള്‍ ഇപ്പോള്‍ 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്' വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
അതിനിടെ വായു മലിനീകരണത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ മുങ്ങിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
രാമക്ഷേത്ര നിർമാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങി: ഇന്ന് രണ്ട് ലോക റെക്കോർഡുകൾ പിറക്കും
ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന് ആയിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്. ബംഗളൂരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിക്കുന്നത്.
അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്.
ബിജെപിയെക്കുറിച്ചുള്ള നടന്റെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കുമെന്നു മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദര്രാജന് പറഞ്ഞു.
മുക്കം ബാലകൃഷ്ണൻെ ചെയർമാനായും, പി.ടി ബാബു ജനറൽ കൺവീനറായും വിപുലമായ കമ്മറ്റി രൂപവത്ക്കരിച്ചു.
ഏറ്റമുട്ടൽ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതിന് പിന്നാലെ
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരർ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 2.16 ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്.
നടന് വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ വളരെ നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു
നിലവിൽ വായുമലിനീകരണ തോത് അൽപം മെച്ചപ്പെട്ട് 272ലെത്തി നിൽക്കുകയാണ്. എന്നാൽ വരുംദിവസങ്ങളിൽ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
നഗ്നചിത്രങ്ങളും, ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പരാജയപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ബോട്ട പത്രി മേഖലയില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ 2 സൈനികര്‍ക്കൊപ്പം 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.
ബാബാ സിദ്ദിഖിയുടെ മകനായ സീഷാന്‍ സിദ്ദിഖി എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേര്‍ന്നു. മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയാണ് അംഗത്വം സ്വീകരിച്ചത്.
മേഖലയില്‍ സര്‍വീസ് നടത്തുന്ന 200 ഓളം ട്രെയിനുകള്‍ റദ്ധാക്കി. ഒഡീഷയിലെ ബസ് സര്‍വീസുകളും പ്രവര്‍ത്തിക്കുന്നില്ല.
ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവമുണ്ടായത്.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി.
വിനോദ സഞ്ചാരികളോടും തീര്‍ഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥി മാനസിക സമ്മർദത്തിന് ചികിത്സയിലായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്ക്കുന്ന നീതിദേവതയെ ഇനി ഇവിടെ കാണാനാകില്ല.
ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമര്‍ അബ്ബ്ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു.
കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇടവില്ലാതെ രണ്ട് മണിക്കൂറിലധികം ഹൂപ്പ് ചെയ്യുന്ന കൊച്ചു മിടുക്കി ഗിന്നസ്സിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ട് വർഷം മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് മർദനം തുടങ്ങിയത്.
സ്നാപ് ചാറ്റ് വഴി പ്രതികള്‍ നിരന്തരം അന്മോല് ബിഷ്ണോയിയുമായി ബന്ധപ്പെട്ടിരുന്നു
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ബിഷ്ണോയിയെ ഭഗത് സിങ്ങിനോട് ഉപമിച്ചുകൊണ്ടാണ് പാര്‍ട്ടി ക്ഷണം നല്‍കിയിരിക്കുന്നത്
സ്കൂളുകൾക്ക് അവധി.ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ലോഞ്ച് പാസ്" ആപ്പാണ് ഡൗൺലോഡ് ചെയ്തതെന്നും എന്നാൽ ആപ്പ് ഉപയോഗിച്ചില്ലെന്നും യുവതി പറയുന്നു.
റാം റഹീം സിങ്ങിനെതിരായ വിചാരണക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി നീക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഉത്തരവ്.
രാജ്യത്തൊട്ടാകെ വേരുകളുള്ള ഗുണ്ടാ ക്രിമിനൽ സംഘമാണ് ബിഷ്ണോയിയുടേതെന്ന് പൊലീസ് പറയുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും
അപകടത്തില്‍ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു
ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണ് സല്മാന് ഖാന് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ആദ്യ സന്ദേശം മുംബൈ ട്രാഫിക് പൊലീസിന് ലഭിക്കുന്നത്.
കൊച്ചി മുംബൈ വിസ്താര വിമാനം വൈകി: മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
കര്‍ശന വ്യവസ്ഥകളോടെ എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ആദ്യ തവണ ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ എഴുന്നൂറിലധികം അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.
ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്ഫാന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്ഫാന് പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്.
നീതി നിര്‍വ്വഹണത്തിന് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന എസ്എഫ്ജെയെ നയിക്കുന്നതിനാല്‍, രാജ്യദ്രോഹത്തിന്റെയും വിഘടനവാദത്തിന്റെയും അടിസ്ഥാനത്തില്‍ പന്നൂനെ 2020 ജൂലൈ മുതല്‍ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചു
എന്‍സിപിസിആറിന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്എന്
ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത് ഇത് ഖലിസ്ഥാൻ അനുകൂല സംഘടനയാണ്
ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വെടിവെയ്പ്പിൽ പരിക്കേറ്റ 5 പേർ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
സാധാരണക്കാരനു പോലും ഞങ്ങൾക്ക് നിർദേശങ്ങൾ അയക്കാൻ കഴിയും. അതുവഴി ഇത് പതിവായി അവലോകനം ചെയ്യാനും പ്രാബല്യത്തിൽ വന്നതിനു ശേഷവും മെച്ചപ്പെടുത്താനുമാവും
ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു.
തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നുവെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് ദുബായില്‍ വന്നതാണ്.
ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്.
2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ധാരാവി മണ്ഡലത്തില്‍ നിന്ന് സമീര്‍ വാങ്കഡെ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം.
അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
വിമാനം അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ് നടത്തി
ആശയവിനിമയത്തിനായി പ്രതികള്‍ സ്നാപ്ചാറ്റും ഇന്‍സ്റ്റഗ്രാമുമാണ് ഉപയോഗിച്ചിരുന്നത്.
ഒമർ അബ്ദുള്ളയ്ക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
ബംഗളൂരുവിലും കനത്ത മഴ തുടരുകയാണ് .
രേണുകാസ്വാമിയുടെ കൊലപതാകത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ സാന്നിധ്യമോ പങ്കാളിത്തമോ തെളിയിക്കാനുള്ളതൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ദർശൻ വാദിച്ചു
ഒക്ടോബര്‍ 15 മുതല്‍ 17 വരെ കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ കര്‍ണാടകത്തിലെയും പല ഭാഗങ്ങളിലും അതിശക്തമായ മുതല്‍ അതിശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കുന്നു
ഇന്ത്യയ്ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നിരുന്നു
യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ
ഹരിയാന സ്വദേശി ഗുര്‍മെയില്‍ സിങ്ങിനെ ഈ മാസം 21 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്.
ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു
പ്രതികളെ തേടി പൊലീസിന്റെ നെട്ടോട്ടം: ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി
കോതമംഗലം സ്വദേശി ആര്യ ഡി. നായരാണ്ആഴമേറിയ വേമ്പനാട് കായലിന്റെ 7 കിലോമീറ്റർ ദൂരം നീന്തിക്കയറിയത്.
ഈ സർക്കാർ ഉണരും മുമ്പ് ഇനിയും എത്ര കുടുംബങ്ങളെ നശിപ്പിക്കണം? രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ട: കഴിഞ്ഞാഴ്ച പിടികൂടിയത് 560കോടി രൂപ വിലവരുന്ന മയക്ക് മരുന്നു
രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയം പാസാക്കി
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് :ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കി
തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
പരിക്കേറ്റ സൈനികനെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാറിമറിഞ്ഞ ലീഡുകൾ നിറഞ്ഞ ആകാംക്ഷ വോട്ടെണ്ണലിനൊടുവിൽ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ്.
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ആഘോഷിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചത്.
ഞാൻ ബി.ജെ.പി ഏജന്റ് ആണെന്നാണ് അവർ കുറ്റപ്പെടുത്തിയത്
90 അംഗ നിയമസഭയിൽ ബിജെപി 51 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്.
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്തെത്തി.
ആം ആദ്മിഒറ്റക്ക് മത്സരിച്ച ഹരിയാനയിൽ ബി ജെ പി ക്ക് നേട്ടമുണ്ടാക്കാനായി എന്നാണ് വിലയിരുത്തൽ
സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്.
ജമ്മു കാശ്മീരിൽ ഇൻഡ്യ സഖ്യം. ബി ജെ പിക്ക് കനത്ത നഷ്ടം.
മുമ്പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
ഒരു ലക്ഷം രൂപയുടെ വീതം ജാമ്യ തുകയിലാണ് ജാമ്യം. അതേസമയം മൂന്നുപേരുടേയും പാസ്പോര്ട്ടുകള് ഏല്പിക്കാനും കോടതി നിര്‍ദേശിച്ചു
ചെന്നെെയിൽ കൊടും ചൂട് കാലാവസ്ഥയാണ് ഉള്ളത്. പരിപാടി കാണാൻ എത്തിയവരിൽ മൂന്ന് പേർ നിർജ്ജലീകരണം സംഭവിച്ച് മരണപ്പെട്ടതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
ചെറിയൊരു മൺകൂനയാണ് ട്രാക്കിന് മുകളിൽ ഉണ്ടായിരുന്നത്.
വിവിധ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ആറ് ഡോക്ടർമാരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് കെജ്രിവാള് പ്രഖ്യാപിച്ചതോടെ നിരവധി എഎപി നേതാക്കള്‍ തങ്ങളുടെ വസതി വിട്ടുതരാമെന്ന ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നിരുന്നു.
ദൈവത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ ഈ സമിതിയെ രൂപീകരിച്ചത്
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസുകാരന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയ വാട്സാപ് അക്കൗണ്ടില്‍ നിന്നായിരുന്നു കോള്‍ വന്നതെന്ന് മാലതിയുടെ മകന് ദീപാന്‍ഷു പറഞ്ഞു
പദ്ധതികളുടെ അവലോകനവും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശവും നിർവഹണ വേളയിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ നീക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ എംപി ഉദ്യോഗസ്ഥർക്ക് നൽകി.
ചികിത്സയ്ക്കെത്തിയവർ ഡോക്ടറുടെ റൂമിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് അനുവദിച്ചത് കുറഞ്ഞ തുക.
ഇത് രണ്ടാം തവണയാണ് തുടർച്ചയായി വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
കൈയേറ്റമാണെന്നാരോപിച്ച് നോട്ടീസ് പോലും നല്‍കാതെയാണ് വീടുകള്‍ പൊളിച്ചുനീക്കിയതെന്ന് ഹരജിയില്‍ പറയുന്നു.
1,200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജഫർ ദർഗയും പ്രാദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പൊളിക്കൽ നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് 135 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പൊലീസ് നടപടി.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുൻപായാണ് പശുവിന് സംസ്ഥാനത്തിന്റെ മാതാവെന്ന പതവി നൽകിയത്
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ഒക്ടോബർ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് റാം റഹീം കോടതിയെ സമീപിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധിയെ മുന്നിൽനിർത്തി പാർട്ടിക്ക് കരുത്തുകൂട്ടുക എന്നതാണ് പുതിയ പദവിയിലൂടെ ലക്ഷ്യമിടുന്നത്.
പഠിക്കാൻ പണമില്ലാത്തിനാൽ ഗ്രാമീണരാണ് വിദ്യാർഥിക്ക് ഫീസടക്കാനുള്ള പണം പിരിച്ച് നൽകിയത്. ജൂൺ 24നായിരുന്നു ഫീസടക്കാനുള്ള അവസാന തീയതി.
മരിച്ചവരില്‍ രണ്ട് മക്കള്‍ ഭിന്നശേഷിക്കാരായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നായി ജ്യൂസും വിഷവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശങ്ങളില്‍ മോക് ഡ്രില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഫെബ്രുവരിയില്‍, സുപ്രിം കോടതി ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി, അതിനെ 'ഭരണഘടനാ വിരുദ്ധം' എന്ന് വിളിക്കുകയും ഇത് പൗരന്മാരുടെ വിവരാവകാശത്തിന്റെ ലംഘനമാണെന്ന് പറഞ്ഞു
വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.
നാല് പേരെയും ഗരുഡിലെ ബേസ് ക്യാമ്പിലേയ്ക്ക് മാറ്റിയെങ്കിലും അമലിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു
ഭാഗേലിന്റെ പിതാവ് ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഒത്തുതീർപ്പിന്റെ ഭാഗമായി ബിസിസിഐക്ക് ലഭിച്ച തുക പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാനാണ് കോടതിയുടെ നിർദേശം.
ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിനെ തുടർന്നു നാട്ടുകാർ ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിക്കുകയാണ്.
പുണെ, താനെ, റായ്ഗഡ്, രത്നാഗിരി എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും പാല്‍ഘറില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്
അനാസ്ഥ ആരോപിച്ച് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്.
നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷം അനുവദിക്കില്ല.
ഇന്നലെ ഉച്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നഗരത്തിൻ്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പലയിടത്തും 100 മില്ലി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്
സെപ്റ്റംബർ 28ന് ബാംഗ്ലൂർ ഇന്റർ നാഷണൽ ഹോട്ടലിലാണ് ബ്ലൈൻഡ്സ് ഇന്റർനാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു
മുഡ അഴിമതി കേസിലെ ഹൈക്കോടതി വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും
സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ.
'ഞാന്‍ സനാതന ധര്‍മത്തെ വളരെ ഗൗരവമായി കാണുന്ന ആളാണ്. അയ്യപ്പനെയും സരസ്വതി ദേവിയെയും ലക്ഷ്യമിട്ട് നിരവധി വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമലിന് ജോലി. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്.
രജിസ്ട്രേഷൻ വൈകിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ അവധി നൽകിയിട്ടുണ്ട്
പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായിരുന്നു.
നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്റെ പോയന്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനപരിശോധന.
എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നും എവിടെയാണ് തടവിലാക്കിയതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അല്ലിമുത്തു പറഞ്ഞു.
കുട്ടികളെ പിന്തുണക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു. ഇരയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല.
ഫ്ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്മാറാന് തയാറായില്ല. ഫ്ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം
മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്.
ചൈൽഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രത്തിന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ ഭക്തരുണ്ട്.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെ മൂന്ന് പേരെ കണ്ടെത്താൻ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധമുള്‍പ്പെടെ നടത്തി. ഗോകുണ്ട -ഉയ്പൂര്‍ ഹൈവേ മൂന്ന് മണിക്കൂറാണ് ഉപരോധിച്ചത്.
ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പ്പെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് പൊലീസാണ് കേസെടുത്തത്.
അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു
സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെന്നും കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്
ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്ട്രേഷന് വിഭാഗം പരിശോധന നടത്തുന്നുണ്ട്.
മരണം സ്ഥിരീകരിച്ചതിന് ശേഷം രുക്സാനയുടെ മരണം വിഷബാധയേറ്റിട്ടാണെന്ന ഗുരുതര ആരോപണവുമായി അമ്മയും സഹോദരിയും രംഗത്തെത്തി.
ബംഗളൂരുവിലെ മുസ്ലിംകൾ കൂടുതലായുള്ള മേഖലയെ പാക്കിസ്ഥാൻ എന്ന് വിളിച്ചതാണ് വിവാദമായത്.
ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും പാറക്കെട്ടുകളും മണ്‍കൂനകളുമുണ്ട്
രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും ഇരട്ട തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് നിലവില്‍ നാല് കാലില്‍ എഴുന്നേറ്റ് നില്ക്കാന് ബുദ്ധിമുട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് നിലവില്‍ അതിഷിയുടെ മന്ത്രിസഭയുടെ ഉത്തരവാദിത്വം.
കൂടുതൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഐഒഎസ് 18-ൽ സേവനം ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ എപിഐ കോള്‍ സ്ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നു
ഭാരതീയ ന്യായ സംഹിത പ്രകാരം 192, 351, 356 എന്നീ വകുപ്പുകള്‍ പ്രകാരം രാജ്പത് പൊലീസ് സ്റ്റേഷന് ബോണ്ടെയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഇന്നലെയാണ് കാര്‍വാര്‍ തീരത്തെത്തിയത്.
കുട്ടികളുടെ വൈവിധ്യമായ പരിപാടക കളും നടന്നു.
മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്മര് അതിര്‍ത്തി പങ്കിടുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കുട്ടികളടക്കമുള്ള യാത്രക്കാർ കാത്തിരിക്കുകയാണെന്നും സമയത്തിന് എത്തിച്ചേരാനാവാത്തതുമൂലം ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്നും യാത്രക്കാർ പറഞ്ഞു.
meerut
കൊല്‍ക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്
വെള്ളിയാഴ്ച നടന്ന ട്രയൽ റണ്ണിൽ വിശാഖപട്ടണത്തു നിന്നും മടങ്ങി വരുന്നതിനിടിയൽ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്.
ഫറൂഖ് അമൻ പൊലീസിന്റെ പിടിയിലായത് വ്യാഴാഴ്ച രാത്രിയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി ആഗ്രയിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നമാണ്.
മുസ്ലിം പള്ളികള്‍ മറച്ചുവയ്ക്കുന്ന നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.
വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്.
ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഭീകരര്‍ തന്നെയാണ് ജൂലൈയില്‍ ദോഡയില്‍ നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിനു പിന്നിലെന്നാണ് നിഗമനം
സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവ് ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
സെപ്റ്റംബര്‍ 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസമാണ് സ്കൂട്ടര്‍ വാങ്ങിയത്.
ഗുവാഹത്തി ഐഐടിയിൽ ഈ വർഷം നാല് വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.
ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. ഇന്ത്യയല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്
ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിർദേശിച്ചിരുന്നത്
നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ടാണ്.
വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചത്.
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായിട്ടാണ് ഒരു മലയാളി ഇടം പിടിക്കുന്നത്.
കൊൽക്കത്ത ഹൈകോടതിയുടെ നിർദേശപ്രകാരം കേസിൻറെ അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സി.ബി.ഐക്ക് കൈമാറിയിരുന്നു.
പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്
തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്.
ബംഗ്ലാദേശുമായും അവിടുത്തെ രാഷ്ട്രീയവുമായും തനിക്ക് ഒരു ബന്ധവുമില്ലെന്ന് തസ്ലീമ നസ്രീന് പറഞ്ഞു.
വെസ്റ്റ് ഇംഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവെപ്പും ബോംബ് സ്ഫോടനവും ഉണ്ടായത്
ഒരു ഉദ്ദേശ്യവും നിറവേറ്റപ്പെട്ടതായി ഞാന്‍ വിശ്വസിക്കുന്നില്ല.
ടഗ് ബോട്ടിലാണ് ഡ്രഡ്ജർ കൊണ്ടുവരിക
ഒരു ജൂനിയർ ജീവനക്കാരനാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയതെന്ന് മാത്രമാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.
ഇന്ത്യയുടെയും ജമ്മു കശ്മീരിന്റെയും ചരിത്രം എഴുതുമ്പോഴെല്ലാം, 2014 നും 2024 നും ഇടയിലുള്ള കാലഘട്ടം സുവര്‍ണ്ണ വാക്കുകളില്‍ എഴുതപ്പെടും.'
പനി ബാധിച്ചിട്ടും കൃത്യസമയത്ത് ശരിയായ ചികില്‍സ ലഭിച്ചിക്കാത്തതിനാലാണ് കുട്ടികള്‍ മരിച്ചതെന്നും ആരോപണമുണ്ട്
മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ
ദര്‍ശന്റെ നിര്‍ദേശപ്രകാരം ഒരു സംഘം രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഹുലിന്റെ സാന്നിധ്യം ദ്രാവിഡ നാട്ടിൽ രാഷ്ട്രീയ തലക്കെട്ടാകും.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടി നല്‍കാമെന്നും എസ് വി രാജു അറിയിച്ചു.
. കോളജിലെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമറ സ്ഥാപിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്.
ഗുരുതര കുറ്റകൃത്യത്തില്‍ പ്രതിയാണെന്ന് കരുതി എങ്ങനെയാണ് ഒരാളുടെ വീട് പൊളിച്ചു നീക്കുന്നത്.
ബലാത്സംഗത്തിന് കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ദുര്‍ബലമായ അടിത്തറയുള്ള ഏത് ഘടനയും കെട്ടിടത്തെ ബാധിക്കുകയും ഒടുവില്‍ തകരുകയും ചെയ്യും
എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു.
കണ്ണമ്മൂലയുളള വീട്ടില്‍ വച്ച് 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.
കൃത്യം നടന്ന് ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം
മഹാരാഷ്ട്രയിലെ കോലാപൂർ ഹുപ്രിയിൽ മുപ്പതുവർഷമായി ടയറുകട നടത്തുകയായിരുന്നു ഗിരീഷ് പിള്ള
എല്ലാ ഹൈവേകളുടെയും സുരക്ഷാ ഓഡിറ്റിന്റെയും ലെയ്ന്‍ അച്ചടക്കത്തിന്റെയും ആവശ്യകത ഗഡ്കരി വ്യക്തമാക്കി.
അസ്ന ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ വിവിധയിടങ്ങളിൽ പേമാരി കനത്തത്തോടെ നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങി.
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി നിലേഷുമായി താമസിച്ചുവരികയായിരുന്നു ജ്യോതിബെന്‍.
മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും കൃത്യമായി പിന്തുടര്ന്നിരുന്ന പരാതിക്കാരനും കുടുംബത്തിനും കണ്ടെത്തല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതി വിശദമാക്കുന്നു.
കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ലിഫ്റ്റ് തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീണാണ് അപകടം ഉണ്ടായത്.
ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.
11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത
പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റ് നബന്നയിലേക്ക് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം.
നിലവില്‍ മഴയ്ക്ക് ശമനം വന്നതിനാല്‍ പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞിട്ടുണ്ട്
ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചിരുന്നു.
പ്ലാറ്റ്ഫോമിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഓഗസ്റ്റ് 25 ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവിനെ ഫ്രാന്‍സില്‍ തടഞ്ഞുവച്ചു.
കോണ്‍ട്രാക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? എത്ര കോടികളാണ് സര്‍ക്കാരിന് കോണ്ട്രാക്ടര് നല്‍കിയത്
ക്ഷേത്രസന്ദർശനത്തിനിടയിലെ ദുരനുഭവം പങ്ക് വെച്ച് നടിയും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ നമിത
ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും പാര്‍ട്ടി എംപിയോട് പറഞ്ഞു. വിഷയത്തില്‍ കങ്കണ പ്രതികരിച്ചിട്ടില്ല.
രണ്ട് ഗുണ്ടാ തലവന്മാര്ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം.
വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പിന്തുടര്ന്നാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം 1.03നാണ് പ്രതി ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത്
തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോൾ താഫസുൽ ഇസ്ലാം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്
സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് എസ്എഫ്ഐഒ നല്കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി
രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്
ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും വിനേഷ് നേരത്തേ പറഞ്ഞിരുന്നു.
സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
സുഹൃതയ്ക്ക് പുറമേ വൈസ് പ്രിന്‍സിപ്പലും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു.
യുവ ഡോക്ടറുടെ കൊലപാതക കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്
വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
. 2016ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്.
ട്രെയിനി ഡോക്ടറുടെ പേരും ചിത്രങ്ങളും അനുബന്ധ ഹാഷ്ടാഗുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെയുള്ള പല മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതായി ഹർജിയിൽ പറയുന്നു.
കാലത്ത് കോളേജിലെത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർ അടിച്ചുതകർത്ത ഭാഗങ്ങളടക്കം പരിശോധിച്ചു. ആവശ്യമെങ്കിൽ ഹോസ്പിറ്റലിന്റെ സുരക്ഷയും കേന്ദ്രസേന ഏറ്റെടുത്തേക്കും
തെലങ്കാനയിലെ വിവിധ ജില്ലകളിലായി ആറുപേർ ഇടിമിന്നലേറ്റാണ് മരിച്ചത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി.
പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്.
അഴിമതി ആരോപണത്തിൽ സിബിഐ അദ്ദേഹത്തെ രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയായിരുന്നു.
ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകന് ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം.
കൊല്‍ക്കത്ത കൊലപാതകത്തെ ഒറ്റത്തവണ സംഭവിക്കുന്നതെന്ന നിലയില്‍ ഗാംഗുലി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരാധകര്‍ ഗാംഗുലിലെ വെറുതെ വിട്ടില്ല.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പങ്കജ് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ബംഗാൾ സർക്കാരിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന കൊൽക്കത്തയിലെ ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും സംയുക്തമായാണ് രാജ്യമാകെയുള്ള ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേസിൽ കക്ഷി ചേരണമെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പത്തിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ രീതിയിൽ മൃതദേഹം കണ്ടത്.
ഇത്തരം സംഭവഭങ്ങളില്‍ വ്യക്തവും ശക്തവുമായ നിലപാട് എടുക്കാതെ പ്രൊഫൈല്‍ ചിത്രം മാറ്റിയതുകൊണ്ട് കാര്യമില്ലെന്ന വിമര്‍ശനവുമായി കൂടുതല്‍ പേര് രംഗത്തെത്തി. ഈ മാസം ഒമ്പതിനാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
ഈ സിസിടിവി ദൃശ്യങ്ങൾ കണ്ടാൽ ഉരുൾപൊട്ടലിൻ്റെ ഭീകരത വ്യക്തമാകും:സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് വീഡിയോ പുറത്തുവരുന്നത്.
കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം.
സംഭവം തമിഴ്നാട്ടിലെ വെല്ലൂരിൽ, ഘോഷയാത്ര ഒരു വിഭാഗത്തിന്റെ മേഖലയിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം
മലയാളി ലോറി ഡ്രൈവർ അർജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു.
ആര്‍ജി കര് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്ന് പുലര്‍ച്ചെ വരെ സിബിഐ ചോദ്യംചെയ്തു. ഇന്നലെയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും എന്നാണ് സൂചന. വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.
ഒരു മാസത്തെ ശമ്പളം കൈമാറി
‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന. മികച്ച നടനായി റിഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു.
കലക്കവെള്ളം വെല്ലുവിളിയാണ്. എന്നാല്‍ കലക്കവെള്ളത്തിലും തെരച്ചില്‍ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയില്‍ ഇറങ്ങി പരിശോധനകള്‍ തുടരുമെന്നും ഈശ്വര്‍ മാല്‍പേ പറഞ്ഞു.
രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കുകയാണ് ഐഎംഎ. നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ ആണ് പ്രതിഷേധം.
ചെയർമാൻ എബി ജോർജ്ജ് പതാക ഉയർത്തി.
ഡല്‍ഹി സര്‍ക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയര്‍ത്താന്‍ അനുവദിക്കണം എന്ന കെജ്രിവാളിന്റെ ആവശ്യം ലെഫ്റ്റനന്റ് ഗവര്‍ണര്‍ തളളിയിരുന്നു.
എട്ട് വർഷമായി ബംഗളുരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയളായ സമീർ, മുഹ്സിൻ എന്നിവരുടെ താമസ സ്ഥലത്തായിരുന്നു സ്ഫോടനം.
വാർഡ് കൗൺസിലർ പി.ടി ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് അവാർഡ് ജേതാവ് 7 kerala girls Bn. NCC BHM രതീഷ് ദേശീയ പതാക ഉയർത്തി
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി
റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ആഗസ്റ്റ് 12നാണ് ഇതുമായി ബന്ധപ്പെട്ട മെമ്മോ ഊര്‍ജമന്ത്രാലയം പുറപ്പെടുവിച്ചത്
നിയമ രംഗത്ത് കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എം 4 റൈഫിൾ, വസ്ത്രങ്ങൾ, മൂന്ന് റക്സക്കുകൾ എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ബൈജുവില്‍ നിന്ന് ബി.സി.സി.ഐക്ക് ലഭിച്ച 158.9 കോടി രൂപ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രത്യേകം സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഇന്ന് കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്.
ബാരാമുള്ളയിൽ നിന്നുള്ള 11543 പെൺകുട്ടികൾ "കഷൂർ റിവാജ്" സാംസ്കാരികോത്സവത്തിൽ എക്കാലത്തെയും വലിയ കശ്മീരി നാടോടി നൃത്തം അവതരിപ്പിച്ചാണ് ലോക റെക്കോർഡ് സൃഷ്ടിച്ചത്.
തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന
പരോൾ കാലയളവിൽ ബാഗ്പത് ആശ്രമത്തിൽ താമസിക്കുമെന്നാണ് റിപ്പോർട്ട്. റാം റഹീമിൻ്റെ താൽക്കാലിക മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) സമർപ്പിച്ച ഹരിജി ആഗസ്ത് 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പരോൾ.
രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കോടഞ്ചേരി ഇരൂടി ലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു.
വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയിൽക്കറി’ പാകം ചെയ്ത് വീഡിയോ ചിത്രീകരിച്ച സ്ഥലം പരിശോധിച്ചു.
ഇന്ത്യയുടെ സ്വന്തം പുതുതലമുറ വിമാനങ്ങൾ അടുത്ത വർഷം പറന്നുയരും
നിരവധി പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തെരച്ചിൽ നടത്താന്‍ സാധിക്കും.
ദുരന്തമേഖലയിൽ ഹെലികോപ്റ്ററിൽ സന്ദർശനം
മുബൈയിലെ സ്വകാര്യ കോളേജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു
കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ഡല്‍ഹിയിലെ ദാര്യാഗഞ്ച് സ്വദേശിയാണ്. സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുന്‍പാണ് അറസ്റ്റ് എന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
2018 മുതൽ 2024 വരെയുള്ള കാലയളവിൽ ജനുവരി 1 നും ഓഗസ്റ്റ് 8 നും ഇടയിൽ നഗരത്തിലെ ഏറ്റവും ശുദ്ധമായ വായു രേഖപ്പെടുത്തിയതായി CAQM ഒരു ട്വീറ്റിൽ പറഞ്ഞു.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് വാദംകേള്‍ക്കല്‍. വ്യാഴാഴ്ച വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദത്തിനായി അഭിഭാഷകരെ നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം.
ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ നാലാം വാർഷികദിനത്തിൽ 1946 ആഗസ്റ്റ് 9ന് തൃശൂർ മണികണ്ഠനാൽ പരിസരത്ത് വെച്ച് ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ മറ്റ് നേതാക്കളോടൊപ്പം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ അടച്ചത്
വഖഫ് ബോർഡിന്റെയും വഖഫ് കൗൺസിലിന്റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്.
ദേശീയ ഗുസ്തി ഫെഡറേഷന് സംഭവത്തിൽ അന്വേഷണം തുടങ്ങി. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം.
സെമി ഫൈനലില്‍ എതിരാളിക്കെതിരെ 5-0 എന്ന സ്കോറിന് വിജയിച്ച വിനേഷ് ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും
‘അവളുടെ കണ്ണില്‍നിന്ന് ചോരക്കണ്ണീരൊഴുക്കിയതിന് കാരണമായ അധികാരവ്യവസ്ഥ മുഴുവനായി ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ഭൂമിയിലാണ് സംസ്കാരം നടന്നത്.
കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടെയെന്ന് സ്ഥിരീകരിക്കാനാകൂ.
ആരുടേതെന്ന് വ്യക്തമല്ല,: ഡിഎൻഎ പരിശോധിക്കണമെന്ന് അർജുന്റെ കുടുംബം
മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
കേരളവും കർണാടകയും സഹകരിച്ച് തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.
ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല
ടൂറിസത്തിന്റെ പേരുപറഞ്ഞ്, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ അനുവദിച്ചില്ല.
ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിലുള്ള ഭൂമി വിൽപന സംബന്ധിച്ച പുതിയ താമസ നയവും ഉടൻ.
ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് സാധ്യമായ ഏറ്റവും മികച്ച മെഡിക്കൽ സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കണം. പെൺകുട്ടിയുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് യാദവ് എക്സിലെ ഒരു പോസ്റ്റിലും പറഞ്ഞു.
അസമിൽ സൈന്യം വീട്ടിൽ നിന്നും കൊണ്ടു പോയ അഞ്ചു യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അനുസരിച്ച് യുവാക്കളുടെ നഖങ്ങളെല്ലാം നീക്കം ചെയ്ത നിലയിലായിരുന്നു. കണ്ണുകളിൽ മർദനമേറ്റതായും കാൽമുട്ട് പൊട്ടിയതായും വ്യക്തമായി
അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല.
ആരോപണങ്ങളെല്ലാം നിഷേധിച്ച ശങ്കർ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുമെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ സവുക്കു ശങ്കർ ജയിലിൽ കഴിഞ്ഞിരുന്നു.
80 മീഡിയം റെജിമെൻ്റിലെ മേജർ അശുതോഷ് ശുക്ലയുടെ പരാതിയിൽ, അക്രമികളിലൊരാളുടെ കൈയിൽ ഇൻസാസ് (ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം) റൈഫിളും രണ്ടാമന്റെ കൈയിൽ കോടാലിയുമുണ്ടായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.
കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും ഇപ്പോഴും പ്രതിസന്ധിയാണ്. എന്നാൽ ജില്ലാ ഭരണകൂടമായും എംഎൽഎയുമായും ബന്ധപ്പെടുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.
വയനാട് മുൻ എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന് നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
ആഗസ്റ്റ് ഒന്നിന് ഇന്റർനാഷനൽ മാരിടൈം ബൗണ്ടറി ലൈനിന് (ഐ.എം.ബി.എൽ) സമീപം രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളുമായി ഒരു യന്ത്രവത്കൃത ബോട്ട് ശ്രീലങ്കൻ നാവികസേനയുടെ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രാഥമിക നിഗമനം ഭക്ഷണത്തിൽ വിഷാംശം കലർന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് . അതേസമയം സംഭവം ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്
ജൂലൈ 31 രാത്രിയിലാണ് പ്രദേശത്ത് നാശം വിതച്ച് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ പ്രളയവും കാരണം റാംപൂരില്‍ റോഡുകള്‍ തകര്‍ന്നു.
മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും.
കരാര്‍ പരിശോധനയടക്കം ഹര്‍ജിയില്‍ പരിഗണന വിഷയങ്ങള്‍ നിര്‍ണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. കേസില്‍ സെപ്റ്റംബര്‍ 30ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം കേള്‍ക്കും.
ദുരന്തഭൂമിയിലെ വീട്ടിൽ ഒറ്റപ്പെട്ട 4 പേരെ കണ്ടെത്തി സൈന്യം രക്ഷപ്പെടുത്തി:എയര്‍ലിഫ്റ്റിങ്ങിന് ആര്‍മി ശ്രമിക്കുന്നു
തിരയുന്നത് ആറ് സോണുകളായി തിരിച്ച്;വെല്ലുവിളിയായി കനത്ത മഴ: മഹാദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളത് 200 ലേറെ പേരെ, മരണം 297
ഭക്ഷണമില്ലാതെ കാട്ടിലകപ്പെട്ട ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
ബെയ്ലി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു.
അറുപതോളം വരുന്ന ബോക്സ് കിറ്റുകളാണ് എത്തിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് സംസ്ഥാനങ്ങളിലായി 32 പേർ മഴക്കെടുതിയിൽ മരിച്ചു, കേരളത്തിലെ മനോഹരമായ വയനാട്ടിലെ വൻ മണ്ണിടിച്ചിലിൽ 200 ലധികം പേർ മരിച്ചു.
അതേ ഇതാണ് കേരളം. ഇതാണ് ഞങ്ങൾ. ദൈവം കൈവിട്ടാലും ഞങ്ങൾ കൈവിടില്ല. ഞങ്ങൾ പലപേരിലും ചേരി തിരിഞ്ഞ് പൊരുതും. പക്ഷെ കേരളം എന്ന ഒറ്റ പേര് മതി, എല്ലാം മറന്ന് നെഞ്ചോട് ചേർന്ന് നിൽക്കാൻ.
ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി.
ഇന്ന് മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം
ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. 240 പേരെ ഇനിയും കണ്ടെത്താനായില്ല
കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്.
വയനാട് ദുരന്തത്തെ ചൊല്ലി ലോക്സഭയിൽ ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമർശിച്ചു
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) നല്കിയ കേസില്‍ 14 പതഞ്ജലി ഉല്പന്നങ്ങളുടെ വില്‍പ്പന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തടഞ്ഞിരുന്നു.
കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽപ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്.
98പേരെ കാണാനില്ലെന്നാണ് സർക്കാർ നൽകുന്ന ഔദോഗീകമായി വിവരം-എട്ട് ക്യാമ്പുകളിലായി 1222 പേരാണ് കഴിയുന്നത്.
താല്‍ക്കാലിക പാലം നിര്‍മിച്ച് സൈന്യം: എയര്‍ലിഫ്റ്റിങ്, രക്ഷാപ്രവർത്തനം തുടങ്ങി; 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു
വെള്ളാർമല വിഎച്ച്എസ് സി സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പ്രിൻസിപ്പാള്‍ ദിവ്യ.
33 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികൾ
ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ അഗാധമായ ദുഃഖം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ. ചക്രവ്യൂഹത്തിൻ്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണിവ
മുതിര്‍ന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആര്.എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്.
ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം.
തിരച്ചിൽ നിർത്തുന്നതിനെതിരെ കേരളം രംഗത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു.
ഗവേഷണത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും നെവിൻ നടത്തിയിരുന്നു.
പാറക്കല്ലുകൾ നീക്കാതെ ട്രക്കിന്റെ അടുത്തേക്ക് എത്താനാകില്ലെന്ന് ഈശ്വര്‍ മല്പ
സ്കൂബ ഡൈവേഴ്സിന് പുഴയിലേക്ക് ഇറങ്ങി തിരയാൻ കഴിയുന്ന സാഹചര്യത്തേക്കാൾ മൂന്നിരട്ടിയാണ് ഗംഗാവലിപുഴയിലെ ഇപ്പോഴത്തെ ഒഴുക്ക്.
ചാലിപ്പുഴയിലും, ഇരുവഴിഞ്ഞിപ്പുഴയിലും ശനി, ഞായർ ദിവസങ്ങളിൽ കയാക്കിംങ്ങ് താരങ്ങളുടെ അതിസാഹസികവും, സുന്ദരവുമായ പ്രകടനങ്ങൾ കൂടുതൽ ആവേശമാക്കും.
ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നല്‍കിയെന്നും എന്നാല്‍ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയില്‍ എംഎല്‍എയും വ്യക്തമാക്കി.
ഞാനിപ്പോള്‍ കര്‍ണാടകയില്‍ അംഗോളയ്ക്ക് അടുത്താണ് നില്‍ക്കുന്നത്. ദുരന്തം നടന്ന സ്ഥലമൊക്കെ ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചു. പല ആളുകളുമായി സംസാരിച്ചു, പൊലീസുകാരോടും സംസാരിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പുണെയിലും കനത്ത മഴ തുടരുകയാണ്. വിവിധ സംഭവങ്ങളില്‍ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അണ്ണഹസാരെയുടെ സമരത്തില്‍ സത്യസന്ധതയും, ആത്മാര്‍ത്ഥതയും ഉണ്ടായില്ലെന്നും, ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച സമരമായതിനാലാണ് പരാജയപ്പെട്ടഅണ്ണഹസാര സമരത്തില്‍ സത്യസന്ധതയും, ആത്മാര്‍ത്ഥതയും ഉണ്ടായില്ലെന്നും, ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച സമരമായതിനാലാണ് പരാജയപ്പെട്ടത്
മീൻ തുള്ളിപ്പാറയിൽ വർണ്ണാഭമായഫ്രീ സ്റ്റൈൽ പ്രദർശനത്തോടെ മലബാർ റിവർ ഫെസ്റ്റിന് ഉജ്ജ്വല തുടക്കമായി.
എത്ര പ്രതിസന്ധികള്‍ വന്നാലും അതിനെ മറികടന്നുകൊണ്ട് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തന്നെയാണ് നാവിക സംഘത്തിന്റെ തീരുമാനം.
ഉചിതമായ സമയമെങ്കില്‍ ഇവര്‍ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിനു പിന്നാലെയാണ് നടപടി
ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്.
കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് .ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ അധ്യക്ഷത വഹിച്ചു
ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം
ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉദ്ധ്യോഗസ്ഥർ
ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ:ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
ലോലാബ് മേഖലയില്‍ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന് ആരംഭിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്.
മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും.
അര്ജുന് ദൗത്യം;റഡാറില്‍ നിന്നും സിഗ്നല്‍ ലഭിച്ചു; ലഭിച്ചത് 40 മീറ്റർ അകലെ നിന്ന്, പരിശോധന തുടർന്ന് നാവികസേന
ലോക്സഭയില്‍ എന്‍ഡിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ജെഡിയുവിനെയും തെലുങ്കുദേശത്തെയും പിണക്കാതെയായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍.
ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി.
തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ.
ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും
ഗ്നിബാധ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ ഇത് വരെ വെളിവായിട്ടില്ല.
അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്.
കർണാക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്ററാണ് കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസി.
കേരളത്തില്‍ നിന്നുള്ള എംപിമാർക്കാണ് സന്ദേശമെത്തിയത്
15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ എത്തിക്കും
കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന സംവിധാനങ്ങളാകും ഷിരൂരിലേക്ക് നാളെ എത്തിക്കുക
ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്
ബെലഗാവി ക്യാമ്പിൽ നിന്നുളള സൈന്യമായിരിക്കും എത്തുക. ഇന്ന് തന്നെ സൈന്യം ഷിരൂരിലെത്തുമെന്നാണ് വിവരം.
യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയിൽ ഇറക്കിയത്
വന്മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.
മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് പ്രത്യേക സംഘം എത്തുന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
50 പാര്‍ട്ടി എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല
കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ പിതാവിന്റെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്.
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്ജുന് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരും , പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിർദേശം. കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.
ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചുവെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ.
പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജു സിങ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരിക്കേറ്റ ജവാന്മാർ നിലവിൽ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആന്‍വി എത്തിയത്. റീല്‍സ് എടുക്കുന്നതിനിടെ ആന്‍വി കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി പതിച്ചത്.
നീറ്റ് ക്രമക്കേടില്‍ പുനപരീക്ഷ വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര, രാജസ്ഥാന് എന്നി സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടുപേര്‍ കൂടി ഗുജറാത്തില്‍ ചികിത്സ തേടിയതയാണ് വിവരം.
പതിറ്റാണ്ടുകളായി ഇന്ത്യയിൽ കുഞ്ഞുങ്ങളുടെ വരയിൽ വർണം ചേർക്കുന്നതും കാംലിൻതന്നെ
ഇന്ന് അതിരാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞത് കൊണ്ടാണ് ജലനിരപ്പ് ഉയരാതെ നിൽക്കുന്നത്
വടക്കന്‍ ദോഡ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ്ഏറ്റുമുട്ടലുണ്ടായത്.
മയക്കുമരുന്ന് ഉപയോഗിച്ചവരില്‍ ഒരാളാണ് അമന് എന്ന് പൊലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. 13 ഉപഭോക്താക്കളില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഷില്ലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂര്‍ ബന്ദിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സിപിഎം നേതാവ് ആക്രമിക്കപ്പെട്ടത്.
2020 ഏപ്രിലിൽ 10 പൊതുമേഖല ബാങ്കുകൾ കേന്ദ്രസർക്കാർ നാലാക്കി ചുരുക്കിയിരുന്നു. 2017ൽ 27 ബാങ്കുകൾ 12 ആക്കി മാറ്റുകയും ചെയ്ത്. ലയനത്തിലൂടെയും മറ്റുമാണ് ബാങ്കുകളുടെ എണ്ണം കുറച്ചത്.
ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെയാണ് അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപിയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
മാംസാഹാരം മെനുവിൽ ഉൾപ്പെടുത്തണമെന്നതും വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യം:അധ്യാപകർക്ക് അതൃപ്തി
വരുന്ന മൂന്നുദിവസം കൂടി മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരും എന്നാണ് ഐ.എം.ഡിയുടെ മുന്നറിയിപ്പ്. യുപിയിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു.
നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും
NEET-UG ചോദ്യപേപ്പർ ചോർത്തിയത് റോക്കിയാണ്.
വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അറിയുന്നത്.
ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു ട്രക്ക് നിർത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവർക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.
സി ഐ ആയിരുന്ന വിജയന് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതെന്റെ പ്രതികാരം.
ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്.
ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്നറിൽ ഇടിച്ചാണ് അപകടം
ത്രിപുര ജേർണലിസ്റ്റ് യൂണിയൻ, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്.
ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ, പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്.
ഇന്ന്ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ ചിന്നഗാമിൽ നാലു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സൈനികർ വീരമൃത്യു വരിച്ചു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു
രാജഭരണ കാലത്തെ ചെങ്കോല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കേണ്ട ആവശ്യം എന്താണ് എന്നായിരുന്നു റുമാനയുടെ ആദ്യ ചോദ്യം. അശോകചക്രവും രാജഭരണത്തിന്റെ ഭാഗമാണ് എന്നായിരുന്നു ശുക്ലയുടെ ഉത്തരം.
ഭാര്യയുടെ കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഒരു മാന്യവ്യക്തി എന്റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്. എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല
ഇതില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയിയും ഉള്‍പ്പെടും. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ തടവിലാണ് ലോറന്‍സ് ബിഷ്ണോയി.
വരും ദിവസങ്ങളിൽ കൊങ്കൺ-ഗോവ, കേരളം, തെക്കൻ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
പുതിയ ടെലികോം നിയമം ഈ മാസം 26 മുതൽ നിയമം പ്രാബല്യത്തിലാകും.
ജനാഭിമുഖ കുര്‍ബാന ഔദ്യോഗിക കുര്‍ബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്
പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം
സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.
സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിൻറെ രണ്ടാം ദിനം ബഹളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്.
ഭീഷണിയെ തുടര്‍ന്നുണ്ടായ പരിശോധനകൾക്കായി വിമാനം അഞ്ച് മണിക്കൂറോളമാണ് വൈകിയത്.
സര്‍ക്കാരിനെതിരെ തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയും രംഗത്തെത്തി.ദുരന്തത്തില്‍ മുഖ്യമന്ത്രി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രൂക്ഷമായി ബാധിച്ചു.
അപകടത്തില്‍ കളക്ടറെ മാറ്റിയതിന് പിന്നാലെ പുതിയ കളക്ടര്‍ എം എസ് പ്രശാന്ത് ചുമതലയേല്‍ക്കും. ദുരന്തത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി.
മെയ് രണ്ടാം വാരത്തോടെ ശ്രീലക്ഷ്മി വീട്ടിലെത്തി. ജൂണ്‍ രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രിയിലും ശ്രീലക്ഷ്മി വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിന്റി ഷിജുവിന്റെ നേതൃത്വത്തിൽ പോന്നാടാ അണിയിച്ചും പൂച്ചെണ്ട് നൽകിയും ആണ് സ്വീകരിച്ചത്.. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു
രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തി.
45 വയസ്സുള്ള സ്ത്രീയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്
പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്തു രാഷ്ട്രപതി, മോദിക്കു നൽകി. തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎയുടെ പാർലമെൻ്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ശുഭ മുഹൂര്‍ത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും അടക്കം വിദ്യാർത്ഥികൾ പരീക്ഷയിൽ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്
നരേന്ദ്രമോദിയും അദാനിയും തമ്മില്‍ അഴിമതിയുടെ ബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയത്.
അതേസമയം കൗമാരക്കാരന്റെ യഥാര്‍ത്ഥ രക്ത സാമ്പിള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസ് എസ്ഐയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷണം നടത്തിയത്.
സെക്കൻഡിൽ 300 ഘനയടി വെള്ളം വീതമാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിക്കും 100 ഘനയടി തേനി ജില്ലയിലെ കുടിവെള്ളത്തിനും ഉപയോഗിക്കും
രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. തുടര്‍ന്ന് മൃഗബലിയും ഉണ്ടായിരുന്നു.
അതിരപ്പിള്ളിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് പോലീസ് പാതിരാത്രിയിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത റ്റ്വന്റിഫോർ ന്യൂസ് അതിരപ്പിള്ളി ലേഖകൻ റൂബിൻ ലാലിന്റെ ജാമ്യാപേക്ഷ ചാലക്കുടി മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി.
രാജ്യസഭാംഗമായ സ്വാതി മലിവാളിന് സുരക്ഷയില്ലെങ്കില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഏതുവിധത്തിലാണ് സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്നതെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു
'അദ്ദേഹം പൂര്‍ണ്ണഹൃദയത്തോടെ രാജ്യത്തെ സേവിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന് അമൃത്സറിനെ സേവിക്കാനുള്ള സമയമായി, നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് അവസരം നല്കിയാല് മാത്രമെ അദ്ദേഹത്തിന് അത് സാധിക്കൂ'
ചൈനീസ് സഹായത്തോടെ പാക് ഭീകരർ ആണ് പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ റിസേര്‍ച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അദാനി കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണ ഘടന പരിരക്ഷ ഉള്ളതിനാല്‍ വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടി എന്നാണ് വിവരം.
അംബേദ്ക്കർ ജയന്തി ആഘോഷിച്ചു
Please select your location.