Tue Dec 12, 2023 10:56 PM 1ST
Location
Sign In
രണ്ടാഴ്ച മുൻപ് കൊക്കയാർ പൂവഞ്ചി ഭാഗത്ത് കൈത തോട്ടത്തില്‍ പുലിയുടെ കാല്പാടുകള് കണ്ടതായി തൊഴില്‍ ഉടമ പറഞ്ഞെങ്കിലും ഗൗരമായി കണ്ടില്ല.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുലിയുടെ അക്രമം ഉണ്ടായത് നാട് ഭീതിയോടെയാണ് കാണുന്നത്. മൂന്നു കിലോമീറ്റർ വനത്തിലൂടെ വേണം കുട്ടികൾ യാത്ര ചെയ്യേണ്ടത്.
ഒരാഴ്ചയ്ക്കുള്ളിൽ നടന്ന 2 സംഘർഷം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആദ്യ കൂട്ടത്തല്ല് പട്ടാപകൽ ദേശീയ പാതയിലായിരുന്നെങ്കിൽ രണ്ടാമത്തെ തല്ല് രാത്രിയിൽ ബസ്റ്റാൻഡിനുള്ളിലായിരുന്നു.
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടിയത്
സംഭവമറിഞ്ഞ് ഒരു പൊലീസുകാരന്‍പോലും തിരിഞ്ഞു നോക്കാതിരുന്നതാണ് വ്യാപാരികളിലും നാട്ടുകാരിലും പൊലീ,സിനെതിരെ പ്രതിഷേധിക്കാനിടയാക്കിയിരിക്കുന്നത്. സംഭവം കഴിഞ്ഞു പോലും സംഭവസ്ഥലം സന്ദര്‍ശിക്കാനോ വിവരം എന്താണന്നു അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യാഗസ്ഥരെ പലരും വിളിച്ചെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫായ നിലിയിലായിരുന്നു
ഡങ്കുപനി, എലിപ്പനി ,മുണ്ടിനീര് എന്നിവ കൂടുതലവായി കണ്ടുവരുന്നതു സംബന്ധിച്ചു യോഗത്തില്‍ ചര്ച്ചടെയ്തു
വന്ന വിവാഹലോചനകള്പോലും മാറ്റിവച്ചു മകളുടെ പഠനത്തിനു സൗകര്യമൊരുക്കുകയായിരുന്നു ഉമ്മ ഷിജി.
സിവില്‍ സര്‍വ്വീസ് മോഹവുമായി ആദ്യം വണ്ടി കയറിയത് ഡല്‍ഹിയിലേക്കായിരുന്നു. അവിടെയെത്തി പഠനം ആരംഭിച്ചതോടെ കോവിഡ മഹാമാരിയില്‍ തട്ടി പഠനം മുടങ്ങി.
അഖിലും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വിവിധ മേഖലകളിൽ നിന്നുമായി ജാതിമതഭേദമന്യേ പതിനായിരകണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട്. നൂറ്റാണ്ടുകളായി നാടെങ്ങുമുള്ള മുസ്ലിങ്ങളും ഇതര മത വിശ്വാസികളും നേർച്ചക്കും പ്രാർത്ഥനക്കുമെത്തുന്ന പ്രമുഖ തീർത്ഥാടനകേന്ദ്രമായി മാറി കഴിഞ്ഞു തങ്ങൾപാറ
504 കോളനിയിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തുന്ന കടയിൽ നിന്നും വാങ്ങുന്ന മദ്യം സമീപത്തെ കിണറിലെ വെള്ളം ഉപയോഗിക്കുന്നത്. ഇവിടെ നിന്നും മദ്യപിച്ചവർക്കും രോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വാർട്സ് ആപ് സന്ദേശം അയയ്ക്കുന്ന വൈദികൻ്റെ നമ്പറിൽ നിന്നായിരുന്നു പ്രാർത്ഥന ലിങ്കും അയച്ചു നൽകിയത്. വൈദീകൻ്റെ ഫോണും ഹാക്ക് ചെയ്തായിരുന്നു ഈ വ്യാജ സന്ദേശം അയച്ചത്.
50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.
ജില്ലാ ബ്ലോക് പഞ്ചായത്തംഗങ്ങളുടെ വികസന പദ്ധതികള്‍ പ്രഖ്യാപനങ്ങളലൊതുങ്ങിയിരിക്കുകയാണന്നും നേതാക്കള്‍ പറഞ്ഞു.
കുടുംബ യൂണിറ്റുകളിൽ ജൂബിലി കൂട്ടായ്മകൾ നടക്കുന്നു. ജൂബിലിയുടെ ആശീർവദിക്കപ്പെട്ട കുരിശും വഹിച്ചു കൊണ്ട് പ്രത്യാശയുടെസന്ദേശകർഎന്ന സന്ദേശം പങ്കുവെക്കുന്ന20 കൂട്ടായ്മകൾ ആണ് കുടുംബകൂട്ടായ്മകൾ കേന്ദ്രമാക്കി നടത്തുന്നത്.
ബൈക്കിൽ നിന്നും തെറിച്ചുവീണ അജിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഡി.എഫ്. ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി...
എണ്ണ അളവിൽ കൂടുതൽ ചൂടാക്കി ഉപയോഗിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി വകുപ്പ് നോട്ടീസ് നൽകി. ഇവരിൽ നിന്നും പിന്നീട് പിഴ ഈടാക്കും
പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു
രണ്ടു പദ്ധതികളിലൂടെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏറെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ പറത്താനത്ത് കുടിവെള്ളം എത്തിച്ചതിൽ ഗ്രാമപഞ്ചായത്ത് അതീവ സന്തോഷത്തിലാണ്.
ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് 9542240- രൂപയും പാലിയേറ്റീവ് പരിചരണത്തിനായി 20 ലക്ഷം
DCC മെമ്പർമാർ , ബ്ലോക്ക് ഭാരവാഹികൾ , മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭാര്യയുമൊത്ത് ഒരാഴ്ച മുമ്പാണ് യാത്ര തിരിച്ചത്.
മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ് എച്ച് ഒ റൂം, എസ് ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ് ,അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്.
കേരള-കേന്ദ്ര സര്‍ക്കാരുകളെ തമ്മില്‍ കൂട്ടികൊടുക്കുന്ന കെ.വി.തോമസിനു എല്ലാം ആഴ്ചയിലും ആനുകൂല്യം കൂട്ടി നല്കുന്ന പിണറായി സെക്രട്ടറിയേറ്റിനു മുന്നില്‍ കിടക്കുന്ന ആശാവര്‍ക്കര്‍മാരെ കാണാതെപോവുന്നത് ജനദ്രോഹമാണന്നു സി.പി.മാത്യു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു
വിലക്കയറ്റവും അഴിമതിയും മൂലം വനിതകള്‍ അടക്കമുളളവരുടെ ജീവിതം പ്രതിസന്ധിയിലായതിനാലാണ് മഹിളകോണ്ഡഗ്രസ് സാഹസ് യാത്ര സംഘടിപ്പിച്ചതെന്നു നേതാക്കള്‍ പറഞ്ഞു
ദുബായിൽ നിന്നും വാങ്ങിയതായിരുന്നു ഫോൺ. മലയും കാടുകളിലും പോകുമ്പോൾ ഉപയോഗിക്കുന്നതിനായി വാങ്ങിയതായിരുന്നു ഫോൺ.
നെടുങ്കണ്ടത്തുള്ള ഏക മകളുടെ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം
രേഖകള്‍ നല്കുന്ന പ്രകാരം ബാക്കി അഞ്ചു ലക്ഷം രൂപ മുഹമ്മദന്‍സ് നിയമപ്രകാരം അവരുടെ അക്കൗണ്ടില്‍ നല്കുമെന്നു റവന്യുഅധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ ഇടുക്കി ജില്ല കലക്ടര്‍ വിഗ്നേശ്വരി എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. മരിച്ച സോഫിയയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നു ഉറപ്പു നല്കിയ ശേഷമാണ് സ്ഥലത്തു നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്
അനന്തകൃഷ്ണനെ കൂടാതെ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിച്ച കോഓഡിനേറ്റര്‍മാരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ് ജോലിക്കിടയിൽ നബീസായുടെ കയ്യിൽ അണലിയുടെ കടി ഏൽക്കുകയായിരുന്നു..
ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടു പന്നിയെ വെടിവയക്കണമെങ്കില് പന്നിക്ക് ര്‍ഭം ഇല്ലന്നുറപ്പുവരുത്തണമെന്നാണ് വനംമന്ത്രി പറയുന്നത്. ആക്രമിക്കാനെത്തുന്ന കാട്ടുപന്നിക്ക് ഗര്‍ഭ മുണ്ടോ എന്നന്വോഷിച്ചു കൊല്ലാനാവി്ല്ല. ഇത്രയും മണ്ടനായ വനം മന്ത്രി ഇതാദ്യമാണ്
കര്‍ഷകരെ ആട്ടിയോടിക്കുന്ന നിയമവുമായി രംഗത്തു വന്ന വനം മന്ത്രിയുടെയും ഇടതു മുന്നണിയുടെയും നിലപാടിനെതിരെ സാധാരണക്കാര്‍ക്കൊപ്പം അവരുംടെ സങ്കടത്തിനൊപ്പം യു.ഡ.എഫ് ഉണ്ടാവും
ആൻ്റോ ആൻ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. സി പി എ യൂസഫിൻ്റെ ഓർമക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.യും നിർവഹിച്ചു
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി
ഒരു ഓമനപ്പൂച്ചയുടെയും അതിന്റെ ഉടമസ്ഥരുടെയും സ്നേഹവായ്പിന്റെ കഥയാണിത്.
നടതുറക്കമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് ഭക്തർ നിർവൃതിതേടും.
മുണ്ടക്കയത്തിൻ്റെ നിരവധി മേഖലയിലെ വിവിധ തലങ്ങളിൽ പങ്കാളിയായിരുന്നു സി.പി.എ മുന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന യൂസഫ് സാഹിബ്. സാധാരണക്കാരന് എക്കാലവും സഹായിയായിരുന്ന ഇദ്ദേഹം വിവിധ മത സ്ഥാപനങ്ങളുടെ നിർമാണത്തിൽ പ്രധാനിയായിരുന്നു.
മാവേലിക്കര സ്വദേശികളാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
. അപകടത്തിൽ പ്പെട്ടയാളുടെ കുടുംബകാരുടെ കരച്ചിലിന് മുന്നിൽ മറ്റൊന്നും നോക്കാതെ ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സമായി.
അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്
വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു
ഷെഡിനോട് ചേർന്ന് ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ നാളത്തെ പഴക്കം ഉള്ളതായി സംശയിക്കുന്നു
‘ഞങ്ങൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എത്ര പറഞ്ഞാലും ആർക്കും മനസിലാവില്ല. 78 വയസുള്ളയാളെയാണ് അത്ര ക്രൂരമായി കൊന്നത്. നിരപരാധിയായ മനുഷ്യനെ വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു
ഐ.എൻ.ടി. യു.സിയുടെ നേതൃത്വത്തിൽടി. തോമസിൻ്റെ മൂന്നാം അനുസ്മരണ വാർഷികം മുപ്പത്തിയഞ്ചാം മൈലിൽ സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി
കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പുറത്തിറക്കിയ ജോര്‍ജിന്റെ ഇരുകൈകളിലും വിലങ്ങ് ധരിപ്പിച്ചു. ചെറുചിരിയോടെയാണ് കൈകൾ നീട്ടിയത്. കാണാനെത്തിയ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടുത്ത് എത്താനും ജോര്‍ജ് ശ്രമിച്ചു
സ്വത്ത് തർക്കത്തിനിടെ സഹോദരനെയും മാതൃസഹോദരനെയുമാണ് വെടിവെച്ചുകൊന്നത്
കൂട്ടിക്കൽ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി
ചുഴുപ്പിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് 21തീർഥാടകാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തിറക്കവും കൊടും വളവുമുള്ള ഹൈറേഞ്ച് പാതയിലൂടെ വന്ന ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടത് ഒപ്പമുള്ള യാത്രക്കാരെ അറിയിക്കാതെ ഡ്രൈവർ മുനിസ്വാമി (33)മനോ ധൈര്യം വിടാതെ ഓടിച്ചു പോരുകയായിരുന്നു.
വിശ്വാസികളുടെ പ്രതിസന്ധികളിൽ ഓടിയെത്തുന്ന ജോബ് അച്ചൻ്റെ ഇടപെടൽ സ്വാന്തനമായി മാറും. അതുതന്നെ വിശ്വാസികളുടെ പ്രീയപെട്ടവനാക്കി.
വ്യാജ വാർത്തകൾ സൃഷ്ടിച്ചു വായനക്കാരെയുണ്ടാക്കി സമൂഹമാധ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെ തിരെയുള്ള അതിക്രമങ്ങളെ കോൺഗ്രസ് കയ്യും കെട്ടി നോ ക്കി നിന്ന് കാണില്ലെന്നും അ ദ്ദേഹം പറഞ്ഞു.
ജോളി മടുക്കക്കുഴിക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്.
ദുബായിൽ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.
വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽനിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന വ്യാജേന ഭീഷണിപ്പെടുത്തി
പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
വേദിയില്‍ നിന്നിറങ്ങിയ ജോളി അനുവിന്റ അടുത്തെത്തി കയ്യില്ബലമായി പിടിച്ചു തിരിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വേദിയിലെ മേശപ്പുറത്തേക്കു വലിച്ചെറിയുകയായിരുന്നുവെന്നുപറയുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും തീർത്ഥാടക വാഹനമായ മിനി ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
ഓട്ടോയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു
ഇതു സംബന്ധിച്ചു നിരവധി തവണ പരാതി പറഞ്ഞിട്ടും കോരുത്തോട് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു
വാഹനത്തിൽ 17 പേരുണ്ടായിരുന്നു. 15 പേർക്കും പരിക്കേറ്റു
ഒ.പി സേവനവും, ഫാർമസി, ലാബ് സൗകര്യങ്ങളും, ഭാവിയിൽ ഐ.പി സേവനം ലഭ്യമാകുമ്പോൾ, അതിനാവശ്യമായ അത്യാധുനിക നിലവാരത്തോടുകൂടിയാണ് കെട്ടിടം നിർമ്മിക്കുന്നത്.
.ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം
പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു
കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ പാതയുടെ വശത്തെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
35-ാം മൈൽ പാലത്തിന്റെ വശത്തേയ്ക്ക് റോഡിൽ തന്നെ മറിയുകയായിരുന്നു..
അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
ഖബറടക്കം ഇന്ന് 5 ന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്
സംസ്ഥാന പ്രസിഡൻറ് ഉമർ ഗുരുക്കൾ കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി
ഒപ്പമുണ്ടായിരുന്നയാളുടെ തലയിലേക്ക് ഒടിഞ്ഞ തൂണിന്റെ ഭാഗം പതിച്ച് സാരമായി പരിക്കേറ്റു.
അസഭ്യ വര്ഷത്തിലേക്കുംകയ്യേറ്റത്തിന്റെ വക്കിലും എത്തി. ഉന്തും തളളിലും എത്തിയത് ഒഴിവാക്കാന്‍ സഹപ്രവര്്ത്തകര്ശ്രമം നടത്തിയെങ്കിലും ഹാറൂണിനെ യോഗസ്ഥലത്തുനിന്നും ഷാജി അസഭ്യം പറഞ്ഞു ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
സ്ക്കൂട്ടറിൻ്റെ സീറ്റീന് അടിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചത്. വിൽപ്പനയ്ക്കായ് വരുമ്പോഴാണ് പിടിയിലാകുന്നത്
സ്വന്തം മകനെ പോലെ കരുതേണ്ട ആദ്യഭാര്യയിലെ മകനുമായി യുവതി പ്രണയത്തിലായി. മകന് 30 വയസുണ്ടായിരുന്നു.
പ്രശസ്ത മാപ്പിള കലാ പരിശീലകൻ നൗഫൽ കോട്ടയത്തിന്റെ ശിക്ഷണത്തിൽ എത്തിയ ഇവർ ചുവടുകൾക്ക് ഈണം പകരാൻ രിഫാഇ മദ്ഹബുകളിൽ ഉള്ള പാട്ടുകൾ ആണ് ഉപയോഗിച്ചത് .
ഉപകരണങ്ങളുടെ വിതരണവും യോഗ ഉദ്ഘാടനവും മാധ്യമം കൊച്ചി റസിഡൻ്റ് എഡിറ്റർ എം.കെ. എം ജാഫർ നിർവ്വഹിച്ചു.
മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
. സി.പി.ഐ. സംസ്ഥാന സമിതിയംഗം ജോസ് ഫിലിപ്പ്, മണ്ഡലം സെക്രട്ടറി ജെയിംസ് അമ്പാട്ട്, സി.പി.ഐ.യുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് എന്നിവരും മറ്റു ഘടക കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണകേസ്സുകളും,ജയിൽ ഉദ്യാഗസ്ഥരെ ആക്രമിച്ച കേസ്സുകളും,അടിപിടി കേസ്സുകളും നിലവിലുണ്ട്.
ജനങ്ങൾ എൽ ഡി എഫ് നെ വിശ്വാസത്തിലെടുത്തതിൻ്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാൾ പറഞ്ഞു. മയ്ക്കു മരുന്ന് കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
2009 മാർച്ച് 5 ന് വ കുട്ടിക്കാനത്ത് നിന്ന് പട്ടുമുടിയിലെ ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു
തടിയുമായ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു. ക്ലീനറാണ് ലോറി ഓടിച്ചിരുന്നത് ഇരുവരേയും അറസ്റ്റ് ചെയ്തു.
പിടിയിലായവർ ഇപ്പോൾ പൊൻകുന്നം സബ്ജയിലിലാണ്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന
സി.പി.എമ്മിന്റെ മുൻ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമക്കായി ഇന്ത്യയിലെ ആദ്യത്തെ സ്മാരകമായി ഇത് അറിയപ്പെടും
ആനകൂട്ടത്തെ ഓടിക്കാനെത്തിയ വനപാലകരെത്തിയത് വെറും കയ്യോടെയാണ്. ഇരുപത്തിയഞ്ചോളം കാട്ടാനകളെ തുരത്താന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലായിരുന്നു.കാട്ടാനകളെത്തുമ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം പിന്തിരിഞ്ഞ് ഓടിരക്ഷപെടുകയാണ് വനപാലകരും
ഓറഞ്ചു വാലിക്കു സമീപം 18 പേരോളം അടങ്ങുന്ന സംഘം എത്തി രണ്ടു ഭാഗത്തുള്ള 5 ഏക്കർ ഭൂമിയിലെ കാടുകളും മരങ്ങളും വെട്ടിനീക്കിയായിരുന്നു കയ്യേറ്റം
കട്ടപ്പനയിൽ നിന്നും എരുമേലിയിലേക്ക് പച്ചക്കറിയും കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മുണ്ടക്കയം പഞ്ചായത്തിൽ ഇതോടെ 21 ൽ നിന്നും 23 വാർഡുകളായി ഉയരും. വണ്ടൻ പതാൽ ഈസ്റ്റ് , അസംബനി എന്നിവയാണ് പുതിയ വാർഡുകൾ.
കഴിഞ്ഞദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി പോയ ജീപ്പിനു നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞെടുത്തത്. ജീപ്പിന് നേരെ വന്ന ആനയെ കണ്ട വിദ്യാർത്ഥികൾ നിലവിളിച്ചതോടെ ആന വഴിമാറി പോവുകയായിരുന്നു
ബന്ധുവീട്ടില്‍ പോകുകയാണന്നു പറഞ്ഞു വീട്ടില്‍ നിന്നിങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു
Please select your location.