Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചീഫ് അഡ്വൈസറി ബോർഡ് അംഗമായ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.
യാത്രയയപ്പ് ചടങ്ങിൽ സീനിയർ നേതാവ് പി.സി ബഷീർ ഖാലിദ് കട്ടുപ്പാറയ്ക്ക് ഉപഹാരം നൽകി.
സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ സുബൈർ കെ.കെ റമദാൻ സന്ദേശം കൈമാറി.
വിജയമന്ത്രങ്ങളുടെ പതിനൊന്നാമത് ഭാഗമാണ് പ്രകാശനം ചെയ്തത്.
ഖത്തറിലെ ഫാമുകളിൽ നിന്നുള്ള ഫ്രഷ് ഉത്പന്നങ്ങൾ ഇവിടെ നേരിട്ട് വാങ്ങാം.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥൻ മുഖ്യാതിഥിയായി പങ്കെടുത്തു.
റിയാദ മെഡിക്കൽ എം.ഡി. ജംഷീർ ഹംസക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ഭാര്യ നസ്രീനാജംഷീർ ഫോക്കിൻ്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ. എസ്. ശബരീനാഥൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഡോക്ടർ കൃഷ്ണൻകുട്ടി ക്യാമ്പിന് നേതൃത്വം നൽകുകയും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.
10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.
ഈണം ദോഹ, ദോഹയിലെ വ്യത്യസ്ത മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച ആറ് വ്യക്തിത്വങ്ങളെ ആദരിച്ചു.
സൗഹൃദബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി പങ്കെടുത്തവർക്കെല്ലാം പ്രചോദനകരമായ അനുഭവമായി.
കായികം, വിനോദം, രാജ്യത്തിന്റെ സംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
ഐസിസി ഉപദേശക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന് ആദ്യ പ്രതി ഏറ്റുവാങ്ങി.
ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.
സൗഹൃദവേദി വൈസ് പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് വിനോദയാത്ര ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്സിബിഷന്.
മലയാളി പിഞ്ചുകുഞ്ഞ് ഖത്തറിൽ മരിച്ചു.
ഗാന്ധി സന്ദേശങ്ങൾ തമസ്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അനുസ്മരണങ്ങൾ വളരെ പ്രസക്തമാണ്.
സംഗീത വിരുന്ന് ജനുവരി 30ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അബൂഹമൂർ ഐസിസി അശോക ഹാളിൽ നടക്കും.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്‍ട്രാ എന്‍ഡ്യൂറന്‍സ് റേസുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ദീപക് മഹാജന്, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം.
ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി. പി. സുബൈർ, ജിസിസി കമ്മറ്റി ചീഫ് പാട്രൺ സത്താർ കുന്നിൽ എന്നിവർ രണ്ടാം തവണയാണ് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഖത്തറിലെ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ മുഹമ്മദ് മാഹീനെ പുരസ്കാരം നൽകി ആദരിച്ചത്.
സംസ്കൃതി രജതജൂബിലി സുവനീർ കവർ പേജിന്റെ പ്രകാശനം ഡോ. വി. ശിവദാസൻ എം.പി നിർവഹിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റബ് ഹാര് ഇന്റര്‍നാഷണല്‍ ചീഫ് എഡിറ്ററുമായ ഹാറൂണ്‍ റാഷിദ് ഖുറൈശിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കഴിഞ്ഞ സീസണിൽ ലഭിച്ച വലിയ പിന്തുണയുടെ പശ്ചാത്തലത്തിലാണ് സീസൺ–2 സംഘടിപ്പിക്കുന്നത്.
സൗഹൃദ വേദിയിലെ കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യയ്ക്ക് നാനൂറിലധികം കലാസ്നേഹികളും വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു.
ഖത്തർ ഇൻകാസ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ വി.ഡി. സതീശൻ പങ്കെടുക്കും
മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് മുഖ്യ രക്ഷാധികാരിയും നയതന്ത്ര വിദഗ്ധനുമായ അംബാസിഡര്‍ ഡോ.ടി.പി.ശ്രീനിവാസനാണ് പുരസ്കാരം സമ്മാനിച്ചത്.
വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇൻകാസ് മാറണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ആഹ്വാനം ചെയ്തു.
കളിക്കാൻ പോയ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓണ്‍ലൈന്‍ എഡിഷന് കെബിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയാണ് പ്രകാശനം ചെയ്തത്.
ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹ്യ പ്രതിബദ്ധതയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി, ഭാവി തലമുറയുടെ വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രമുഖ കാലിഗ്രാഫറും, ആർട്ടിസ്റ്റുമായ കമറുദ്ദീൻ നേതൃത്വം നൽകിയ ശില്പശാലയിൽ അമ്പതിൽ പരം പേർ പങ്കെടുത്തു.
രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങൾ പ്രദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുൻനിര മാതൃകയായി ഉയർത്തിയതിന്റെ അഭിമാനനിറവിലാണ് ഖത്തർ ദേശീയദിനം ആചരിക്കുന്നതെന്ന് ആശംസയർപ്പിച്ച് സംസാരിച്ചവർ എടുത്തു പറഞ്ഞു.
മലയാളികളടക്കമുള്ള പ്രവാസികളും അന്നംതരുന്ന നാടിന്റെ ദേശീയദിനാഘോഷത്തിലാണ്.
പി.പി.എ.ക്യു പ്രസിഡന്റ് ഷിജു കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വികസന പ്രവർത്തനങ്ങൾ ഒട്ടേറെ നടത്തിയെങ്കിലും , ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായി ഇടപെടാൻ സർക്കാറിന് കഴിയാതെപോയി.
തുമാമയിലെ ഐ.സി.ബി.എഫ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇൻകാസ് ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 ൽപരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്.സി ജേതാക്കളും, അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പുമായി.
പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ സി.വി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
അഡ്രസ് ഗേറ്റ് വേ മാനേജിംഗ് ഡയറക്ടര്‍ ഷംസീര്‍ ഹംസ ആദ്യ പ്രതി ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് ഐസിബിഎഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽചെയർ നൽകിയത്.
ഐസിസി അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ട് മണിക്കൂർ നേരത്തോളം അക്ഷരാർത്ഥത്തിൽ ഫാദറിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തിൽ ലയിച്ചിരുന്നു.
വോട്ട് വിഭജനത്തിലൂടെ ബിജെപിക്ക് പരോക്ഷമായി നേട്ടമുണ്ടാക്കിയെന്ന വിമർശനങ്ങൾ നേരിട്ടിരുന്ന ചില ചെറിയ രാഷ്ട്രീയ കൂട്ടായ്മകൾ വീണ്ടും ഏകോപനത്തിനായി നീങ്ങുന്നതായാണ് വിലയിരുത്തൽ.
പ്രശസ്ത പ്രഭാഷകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേൽ മാനവ സൗഹൃദസംഗമത്തിൽ സദസ്സുമായി സംവദിക്കും.
പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്നു.
തൊഴിലാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിനിടയിലെ ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ബി.എഫിന്റെ പ്രസിഡന്റായ ഷാനവാസ് ബാവ തൃശൂർ കൈപ്പമംഗലം സ്വദേശിയാണ്.
സ്പോർട്സ് കമ്മിറ്റി ചെയർമാൻ അഷ്റഫിന്റെ നേതൃത്വത്തിൽ 50ഓളം ഒഫീഷ്യൽസ് ആണ് ഒരു ആഴ്ച നീണ്ടുനിന്ന ടൂർണമെന്റ് നിയന്ത്രിച്ചത്.
ക്യാമ്പിന് കൊല്ലം ജില്ലയുടെ നേതാവ് ഹാഷിം അപ്സര നേതൃത്വം നൽകി.
അധ്യാപികയും കവയത്രിയുമായ ജാസ്മിന് സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഇൻകാസ് ഖത്തറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായം ഉണ്ടാവണമെന്ന് ജനറൽ സെക്രട്ടറി കെ.വി. ബോബൻ അഭ്യർത്ഥിച്ചു.
കാൻസർ എന്ന മഹാവ്യാധിയെ എങ്ങിനെ പ്രതിരോധിക്കാം അതിജീവിക്കാം എന്നുള്ള കാര്യങ്ങളെ പറ്റിയുള്ള ഡോക്ടറുടെ പ്രഭാഷണം എല്ലാവർക്കും പ്രയോജനകരമായിരിക്കും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് നിസാര്‍ തളങ്കരക്ക് ആദ്യ പ്രതി നല്കി പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്യുക.
നവംബർ 14ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ഇന്ത്യൻ ടീം ലോകകിരീടം സ്വന്തമാക്കിയതോടെ അത് വെറും കായിക വിജയം മാത്രമല്ല, സ്ത്രീശക്തിയുടെ പ്രതീകമായും മാറി.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വസീം ഷാൾ അണിയിച്ച് ആദരിച്ച ചടങ്ങിൽ സൗഹൃദ സംഭാഷണവും നടന്നു.
പതിനാലുകാരി ദോഹയിൽ നിര്യാതയായി.
ടൂർണമെന്റ് ലെ മികച്ച താരമായി അബ്ദുൽ കരീമിനെയും മികച്ച ബൗളറായി ട്ടി.പി ഇസ്മായിലിനെയും തെരഞ്ഞടുത്തു.
ചരിത്രം വളച്ചൊടിക്കുന്ന പുതിയ ഇന്ത്യയിൽ ശരിയായ ചരിത്രം പുതു തലമുറയ്ക്ക് പകർന്നു നൽക്കേണ്ടത് കോൺഗ്രസ്സ് പ്രവർത്തകരുടെ കർത്തവ്യമാണെന്ന് ബോബൻ വർക്കി ഓർമിപ്പിച്ചു.
ജഴ്സി പ്രകാശന ചടങ്ങിൽ ടീം ക്യാപ്റ്റൻമാരായ അബ്ദുൽ റഹിമാൻ എരിയാൽ, സമീർ കെ. ഐ, ആരിഫ് ബംബ്രാനാ, ഇർഷാദ് അലി, ഹനീഫ് പേരാൽ എന്നിവർ പങ്കെടുത്തു.
ജോലി ചെയ്യുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ രൂപ അഞ്ചുലക്ഷത്തിന് തുല്ല്യമായ ചികിത്സ ലഭിക്കുവാനുള്ള സൗകര്യം ഉണ്ടാക്കണം.
10, +2 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പി പി എ ക്യു മെമ്പർമാരുടെ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു.
ഓണത്തിൻ്റെ സ്നേഹവും സൗഹൃദവും വിളിച്ചോതുന്ന ആഘോഷങ്ങൾക്ക് നിരവധി പ്രവാസി മലയാളികൾ സാക്ഷ്യം വഹിച്ചു.
നേതാക്കളുടെ സന്ദർശനം ഖത്തറിലെ മലയാളി കോൺഗ്രസ് അനുകൂല പ്രവർത്തകർക്കു വലിയ ആത്മവിശ്വാസവും ഉത്സാഹവും പകർന്നതായി കമ്മറ്റി നേതാക്കൾ വ്യക്തമാക്കി.
ഫോക് പ്രസിഡന്റ് കെ.കെ ഉസ്മാൻ കലാ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രതിഭ മുഖ്യാതിഥി ചന്ദ്രമോഹൻ പിള്ളയെ ഉപഹാരം നൽകി ആദരിച്ചു.
അസുഖത്തെ തുടർന്ന് ഖത്തറിലെ വക്റ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്.
ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാലിലെ ഇന്റേർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു വി. ഏബ്രഹാം “ഹൃദയാരോഗ്യം” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ക്ലാസ് നടത്തി.
ഇന്ത്യയിലെ തന്നെ പ്രശസ്തനായ കാൻസർ രോഗ വിദഗ്ധൻ Dr.ഗംഗാധരനാണ് മുഖ്യ പ്രഭാഷകൻ.
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ 31ന് രാവിലെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
മാനസിക സമ്മര്‍ദ്ധത്തുിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ സമയത്തുള്ള കൃത്യമായ ഇടപെടലുകള്‍ ജീവിതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാന്‍ സഹായകമാകും.
വയനാട് ജില്ലാ പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സഹായങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിക്കും, ഐ.സി.ബി.എഫ് അധികൃതര്‍ക്കും മകന് നന്ദി അറിയിക്കുന്ന വീഡിയോ അധികൃതര്‍ പങ്കുവെച്ചു.
പ്രമുഖർ സി.കെ. മേനോൻ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ അനുസ്മരിച്ചു സംസാരിച്ചു.
ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗ് ഗുരുവായൂർ, അനുശ്രീ വയനാട് എന്നിവരുടെ ഗാനമേളയും, ദോഹയിലെയും വേദിയിലെയും കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികളും, മാവേലിയടക്കമുള്ള ഘോഷയാത്ര, ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രമേഹം, രക്ത സമ്മര്‍ദ്ധം എന്നിവ നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, സമയാസമയങ്ങളില്‍ ശരീരം നല്കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക, ശാരിരികാസ്യസ്ഥ്യങ്ങളുണ്ടാകുമ്പോള് വൈദ്യ സഹായം തേടുക എന്നിവയാണ് പ്രധാന കാര്യങ്ങൾ.
കേരളത്തിൽ നിന്നുള്ള 21ൽ പരം പ്രമുഖ കോളേജുകളുടെ അലുമിനി അസോസിയേഷനുകൾ ഭാഗമാകുന്ന കാക് ഖത്തർ എല്ലാവർഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
വിജയമന്ത്രങ്ങള്‍ യാത്രയില്‍ റേഡിയോ മലയാളത്തിന്റെ പിന്തുണയും പങ്കാളിത്തവും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാവുകയുള്ളൂവെന്ന് ഗ്രന്ഥകാരന്.
ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്.
മലയാള ചലച്ചിത്ര താരം അനു സിതാര മുഖ്യാതിഥിയായിരുന്നു.
പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും കേൾക്കാൻ സമയം കണ്ടെത്തിയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി പി തങ്കച്ചൻ എന്ന് ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ അഭിപ്രായപ്പെട്ടു.
മെഡിക്കൽ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു.
1848-1886 കാലത്ത് തൃശ്ശൂർ ജില്ലയിലെ ചേറ്റുവയില്‍ ജീവിച്ചിരുന്ന കേരളത്തിന്റെ മാപ്പിള മഹാകവിയെന്ന് അറിയപ്പെട്ടിരുന്ന മഹാകവി ചേറ്റുവായ് പരീക്കുട്ടിയുടെ സ്മരണ കൂടെയായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
ദോഹ മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍ ഷെറിന് തോമസ് ഓണ സന്ദേശം നൽകി.
ഖത്തറിന്റെ ആദ്യകാല ടെലികോം കമ്പനിയായ കേബിൾ ആൻഡ് വയർലസിൽ ആയിരുന്നു ജോലി.
ഭരണകൂടം തങ്ങളുടെ വോട്ടർമാരെ തെരഞ്ഞെടുക്കുന്ന ഏകാധിപത്യ സംവിധാനത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ അതിനെ പ്രതിരോധിച്ച് നിർത്തേണ്ടത് യഥാർത്ഥ പ്രതിപക്ഷത്തിൻ്റെ കടമയാണ്.
വൈജ്ഞാനിക സാഹിത്യരംഗത്തെ ശ്രദ്ധേയമായ സംഭാവനയാണ് വിജയമന്ത്രങ്ങള്‍.
ഇന്ത്യാ - യു.എസ് താരിഫ് വിഷയത്തിൽ നിരക്കിൽ ഇനിയും വ്യതിയാനം സംഭവിക്കാൻ ഇടയുണ്ട്.
ഇന്ത്യൻ ടീം കോച്ച് നൗഷാദ് മൂസയും കളിക്കാരും ഇന്ന് ഉച്ചയോടെയാണ് ദോഹയിൽ എത്തിയത്.
ദുബായില്‍ നടക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുത്ത് അദ്ദേഹം ശനിയാഴ്ച കേരളത്തിലെത്തും.
മൂന്നര പതിറ്റാണ്ടിലെ തൻ്റെ പ്രവാസജീവിതത്തിൽ ഹമീദ് അറന്തോട് നിരവധി പ്രവാസികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയും സാമൂഹിക-സാംസ്കാരിക രംഗത്ത് നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറന്തോട്, 37 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി.
കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരിക്കും.
Please select your location.