Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആരാധനാലയ സംരക്ഷണ നിയമം, ഇന്ത്യയിലെ മതസൗഹാർദ്ദത്തിന്റെയും മതസ്ഥാപനങ്ങളുടെ അവകാശസംരക്ഷണത്തിന്റെയും അടിസ്ഥാന പാതയാണ്.
വിംഗ് കോർഡിനേറ്റർ സാദിക്ക് ടി.കെ പ്രമേയം വായിച്ചു.
200ൽ 198 മാർക്ക് നേടിയ അറൂഷ് നവാൽ പ്രഥമ അലിഫ് പൊതുപരീക്ഷയുടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.
സക്കീർ കൊളക്കാടിനെ ജാഫർ കമ്പാല ഷാൾ അണിയിച്ച് ആദരിച്ചു.
അനുശോചിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം.
ചാമ്പ്യൻ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത് സ്റ്റാലിയൻസ് എഫ്.സി-ക്കും, റണ്ണേഴ്സ് ട്രോഫി വൈസ് പ്രസിഡന്റ് നവാസ് ആസാദ് മാൻഡ്രേക്കേഴ്സ് എഫ്.സി-ക്കും വിതരണം ചെയ്തു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഗുരുവായൂർ സെക്ടർ അംഗമാണ് റിജീഷ്.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു.
ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി അൻവർ കടവത്ത് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച ബോളറായി കെ.ബി. റഫീഖ് നെ തെരഞ്ഞടുത്തു .
സമൂഹത്തെ ക്ഷയിപ്പിക്കുന്ന മഹാവിപത്തായ ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ, ‘നവബോധം’ എന്ന പേരിൽ വലിയ തലത്തിലേയ്ക്ക് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടു.
സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകൾ നടത്തിയ ശൂരനാട് രാജശേഖരൻ സഹകരണ പ്രസ്ഥാന രംഗത്ത് കോൺഗ്രസിൻ്റെ മുഖമായി മാറി.
പഴയ കാല ഹജ്ജ് യാത്രകളും ത്യാഗവും അനുഭവങ്ങളും ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി സദസ്സിനോട് പങ്കുവെച്ചു.
മെയ് 16 ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് ചോപ്ര തന്റെ സീസൺ ആരംഭിക്കുന്നത്.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഒരു ദിവസം നാടിന്റെ ഓർമ്മകളിലേക്ക് തിരികെ പോവാനും, നാട്ടിൻപുറത്തിന്റെ സാദ്ധ്യതകളേയും നാടൻ സംസ്കാരത്തേയും സ്മരിപ്പിക്കുന്നവയുമായി ഒരു കൂട്ടായ്മ ഒരുക്കുകയാണ് ‘നാട്ടൊരുമ’ എന്ന പരിപാടിയിലൂടെ കമ്മിറ്റി ലക്ഷ്യമിടുന്നത്.
മുസ്തഫ സൈതലവി പട്ടാമ്പി ഈദ് സന്ദേശം നൽകി.
ഓക്സിജൻ സിലിണ്ടർ കൈമാറി.
ദോഹ റൊട്ടാന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു.
കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു.
3000ത്തോളം ഡ്രോണുകൾ വർണക്കാഴ്ചകൾ സമ്മാനിക്കും.
വഖഫ് ബിൽ.
സി.ബി.എസ്.ഇ നാല് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ പഠിച്ചു തീർന്ന പുസ്തകങ്ങൾ സംഭാവന ചെയ്യാനും, പുതിയ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സമാഹരിക്കാനും അവസരമൊരുക്കിയാണ് പുസ്തകമേള നടന്നത്.
ലഹരിക്കെതിരായ സാമൂഹിക ബോധവൽകരണവും കുടുംബങ്ങളിലെ രക്ഷിതാക്കളുടെ ഉത്തരവാദിത്തവും ഖതീബുമാർ ഉത്ബോധിപ്പിച്ചു.
പ്രാദേശികതയുടെ അതിരുകൾ മറികടന്ന് പ്രവാസികളിലെ ഭിന്നതകളെ അകറ്റി, ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമായി ഈദ് മുലാഖാത്ത് മാറി.
പി.സി നൗഫൽ കട്ടുപ്പാറ, ഷഹ്ന ബാരി, അഷറഫ്, റോഷ്ന, ഫൈസൽ, മുഹ്സിന, ഡോ.റൂബി, ഹാഫിസ്, ഫൈഹാൻ, യൂനിസ്, അനൂപ്, ബാദ്ഷാ, എന്നിവർ നേതൃത്വം നൽകി
ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറ്റം തേടുന്നവർക്ക് നാട്ടിൻപുറത്തിന്റെ ഓർമകളിലേക്ക് ഒരു മനോഹര യാത്രയാവും ഈ സംഗമം.
മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയമാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
മെയ് പത്തിന് ഐ സി സി അശോക ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ കേരളത്തിലെ പ്രശസ്തനായ ലഹരി വിരുദ്ധ പ്രവർത്തകൻ ഫിലിപ്പ് മമ്പാട് പങ്കെടുത്ത് സംസാരിക്കും.
അൽ നൂർ ഇസ്ലാമിക് അക്കാദമി ചെയർമാൻ അബ്ദുൽ ഖാദർ ചെമ്പിരിക്ക റമദാൻ പ്രഭാഷണം നടത്തി.
മന്നലാംകുന്ന് പ്രദേശത്തെ നിസ്സഹായരായ 19 കുടുംബങ്ങൾക്ക് പ്രതിമാസം നൽകിവരുന്നസംഘടനയുടെ സഹായമായ സാന്ത്വനം പദ്ധതിയുടെ നാലാം ഘട്ടത്തിൽ അർഹരായ കൂടുതൽ കുടുംബങ്ങളിലേക്ക് അത് വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ലാൽ മോൻ പറഞ്ഞു.
ഇസ്ലാഹി സെന്ററിന്റെ തുടക്കകാല കമ്മിറ്റി മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ടി പി കുഞ്ഞഹമദ്.
റമദാനിലെ നാടൻ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയതും, വേദിയുടെ വനിതാ വിഭാഗം സ്ത്രീകൾക്കും വയോധികർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതും ഈ നോമ്പുതുറയുടെ പ്രത്യേകതകളായി വിലയിരുത്തപ്പെട്ടു.
സംഘടനയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ അനുഗ്രഹ പ്രാർത്ഥന, സൗഹൃദ സംഭാഷണങ്ങൾ, എന്നിവയിലൂടെ ആഘോഷത്തെ വേറിട്ടതാക്കി.
മെമ്പർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിൽ കുട്ടികൾക്കുള്ള ഗരംഗാവോ ഗിഫ്റ്റ് നൽകി വേറിട്ട അനുഭവമായി.
ഖത്തറും യുഎഇയും ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വലിയ സ്റ്റേജ് ഷോകൾക്ക് ഹരി നായർ ഓഡിയോ വിഷ്വൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
റമളാൻ സന്ദേശ പ്രഭാഷണം ഫനാർ ഇസ്ലാമിക് സെന്റർ പ്രതിനിധി സക്കറിയ്യ അൽ നൂരി നിർവഹിച്ചു.
ഗ്രാന്റ് ഇഫ്താർ മീറ്റ് വിജയത്തിന് വേണ്ടി വിപുലമായ യോഗം ചേർന്ന് ഒരുക്കങ്ങൾ പൂർത്തീകരിച്ചു.
ദോഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇഖ്ബാൽ .
മാർച്ച് 20ന് ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തുന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ എത്തിയത്.
കഴിഞ്ഞ ഏഴു വർഷത്തിലേറെയായി തിരൂർ പ്രദേശത്തുള്ള പ്രവാസികളുടെ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ ടീം തിരൂർ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്.
ഖത്തറിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാർഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ആദരിച്ചുകൊണ്ട് അവർക്കായാണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്.
നംബോയോ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളില്‍ ഖത്തര്‍ മുന്നിലെത്തിയത്.
കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ വിവിധ കാലങ്ങളില്‍ ജോലി ചെയ്തവർ ചേർന്നാണ് ചാപ്റ്ററിന് രൂപം നൽകിയത്.
ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള അധികാരികൾക്കു അയച്ചു കൊടുക്കുമെന്നു ഭാരവാഹികൾ.
വൃതാനുഷ്ടാ നത്തിലൂടെ ലഭിക്കുന്ന ആത്മ ചൈതന്യം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തു പിടിക്കാൻ പ്രാപ്തരാക്കണമെന്നും പട്ടിണിക്കാരന്റെ വിശപ്പ് അറിയാൻ കൂടിയാണ് വൃതമെന്നും സംഗമം അഭിപ്രായപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് ഒരേ ക്ലാസ്മുറിയിൽ ഒരേ ബെഞ്ചിൽ ഇരുന്ന് വിദ്യ നുകർന്നവർ നീണ്ട ഇടവേളക്ക് ശേഷം പരസ്പരം ഓർമകൾ പങ്കുവെച്ചും ബന്ധങ്ങൾ പുതുക്കിയും സൗഹൃദം ഊട്ടിയുറപ്പിച്ചും ഈ പുണ്യമാക്കപ്പെട്ട റമദാൻ മാസത്തെ ഒന്ന് കൂടി ധന്യമാക്കി.
സംഗമത്തിൽ ഖത്തറിലെ വനിതാ ഗാർഹിക തൊഴിലാളികൾക്ക് ആദരവൊരുക്കുന്നു.
സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ ഖത്തർ ചാപ്റ്റർ രൂപീകരണത്തിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു
ലഹരി നമ്മുടെ സമൂഹത്തിൽ വരുത്തിവെയ്ക്കുന്ന മഹാവിപത്തിനെതിരെ സാമൂഹിക പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മത്സ്യബന്ധന മാർഗമായ ഹാൻഡ്-ലൈൻ ഹദ്ദാഖ് ആണ് സെൻയാറിലെ പ്രധാന ആകർഷണം.
ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഹിസ് എക്സ്സലന്‍സി വിപുല്‍ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം പെരുമ്പാവൂർ നിവാസികൾ പങ്കെടുത്തു.
ഇഫ്താർ മീറ്റ് മാർച്ച് 10ന് തിങ്കളാഴ്ച (നോമ്പ് 10) വൈകുന്നേരം 5 മണി മുതൽ ദോഹ മാൾ സിഗ്നലിന് അടുത്തുള്ള അരോമ റെസ്റ്റോറന്റിൽ വെച്ച് നടക്കും.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി വി. മുഹമ്മദ് ശരീഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ടോക്കിയോ ടൈറ്റൻസ്, സക്ല ഫൈറ്റേഴ്സ്, വാൾട്ടൺ വാരിയേഴ്സ്, സൂഖ് ഗണ്ണേഴ്സ്, കോടി ബ്രദേഴ്സ് എന്നീ ടീമുകൾ മത്സരിച്ചു.
വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക.
മുഹമ്മദ് ഈസ ആവശ്യമുള്ളവരെ ഉയർത്താൻ അരങ്ങിനു പിന്നിൽ അക്ഷീണം പ്രവർത്തിച്ച, സേവനത്തിന്റെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിച്ചു.
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ യോഗം ഉദ്ഘാടനം ചെയ്തു.
മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നു സംഗമം ആവശ്യപ്പെട്ടു.
ഈസക്ക പ്രവാസി സമൂഹത്തിനും, കലാ കായിക പ്രവർത്തകർക്കും നൽകി വന്നിരുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ട് മഹത്തായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സംഘടനക്ക് അറിയിപ്പു ലഭിച്ചു.
യോഗത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന കെഎംസിസി കാസറഗോഡ് മണ്ഡലം സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.
ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ഫൈസൽ.
മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം റേഡിയോ മലയാളം ഓഫീസില്‍ നടന്നു.
റാഗിങ്ങിനിരയായ വിദ്യാർത്ഥികൾക്ക് മാനസികവും നിയമപരവുമായ പിന്തുണയും, അവശ്യമായ സാഹചര്യത്തിൽ കൗൺസിലിംങും നൽകാൻ അധ്യാപക വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണമെന്നും ദിശ തൃത്താല ഖത്തർ കെ.എം.സി.സി.
ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ 120ലധികം ഗവേഷണ പ്രബന്ധങ്ങളാണ് കേരള എക്കണോമിക്ക് ഫോറത്തിൽ അവതരിപ്പിച്ചത്.
മഹ് സിന് തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി.
ജിദ്ദ ഹയുസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു സമീർ.
ഷാര്‍ജ അല്‍ നഹദയിലെ മിയ മാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഗ്ളോബല്‍ ചാപ്റ്ററും ഔവര്‍ ടിവിയും സംയുക്തമായി സംഘടിപ്പിച്ച ശങ്കര്‍ @മിഴിയോരം 2025 പരിപാടിയില്‍ ശങ്കറും, സര് സോഹന്‍ റോയിയും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു.
കലാസമർപ്പൺ 2025 ന്റെ ആദ്യഘട്ടം വൻ വിജയമായതിനെ തുടർന്ന്, ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികളെ ഉൾക്കൊള്ളിച്ചു കൊണ്ട് രണ്ടാം ഘട്ടം ഒരു മെഗാ പരിപാടിയായി മെയ് രണ്ടിന് ആഘോഷിക്കുവാൻ തീരുമാനിച്ചതായി സംഘാടകർ.
ഖത്തറിനെ സ്റ്റാർട്ടപ്പുകളുടെ മികച്ച പ്രാദേശിക കേന്ദ്രമാക്കി മാറ്റുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് നവീകരിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും പദ്ധതിയിടുന്നു' എന്ന് പ്രധാനമന്ത്രി.
ഖത്തറിൽ ബിസിനസ് ചെയ്യുന്നതിൻ്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുക എന്നതാണ് എക്സ്ക്ലൂസീവ് പരിപാടിയുടെ ലക്ഷ്യം.
ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി ആഷിക് തിരൂർ, ട്രഷറർ സിദ്ദീഖ് ചെറുവല്ലൂർ, ഐ വൈ സി ഖത്തർ വൈസ്- ചെയർമാൻ ഷിഹാബ് നരണിപ്പുഴ എന്നിവർ വിജയിച്ച സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
രണ്ടു തലങ്ങളിലായി നടക്കുന്ന കലാമേളയുടെ ആദ്യ ഭാഗം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ഐ.സി.സി അശോകാ ഹാളിലാണ് അരങ്ങേരുന്നത്.
തങ്ങളുടെ വളരുന്ന ബഹുമുഖ പങ്കാളിത്തത്തിന് സന്ദർശനം കൂടുതൽ ഊർജം പകരുമെന്ന് വിദേശകാര്യ മന്ത്രാലയം.
ഇതുവരെയുണ്ടായിരുന്ന രീതി അനുസരിച്ച് ഇന്ത്യയിലേക്ക് വിസ ആവശ്യമുള്ള ഖത്തർ പൗരന്മാർ എംബസിയിൽ നേരിട്ട് എത്തി വിസക്ക് അപേക്ഷ സമർപ്പിക്കണമായിരുന്നു.
2015ലെ ആദ്യ സന്ദർശനത്തിന് ശേഷം അമീറിൻ്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്.
സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അംബാസഡർ.
പ്രധാന വ്യക്തികളും ടീം അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ എരിയലിന്, ഷംനാദ് കല്ലാർ ജേഴ്സി സമ്മാനിച്ചു.
ഖത്തറിലെ ഏറ്റവും നല്ല ട്രാക്കുകളിൽ ഒന്നായ യു ടി എസ് റ്റി കാമ്പസ് അത്ലെറ്റിക് മീറ്റിനായി ഒരുങ്ങി.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഈസക്കയുടെ വിയോഗത്തെ തുടർന്ന് കെഎംസിസി ഖത്തർ ഇന്ന് (ബുധൻ) മുതൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
പഞ്ചായത്ത് തലത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും, വനിതകളുടെയും, പുരുഷന്മാരുടെയും വെവ്വേറെ മത്സരങ്ങൾ നടന്നു.
ലൈവ് ഫുഡ്, ചുരുളി ടീമിൻ്റെ ലൈവ് ഗാനമേള, പെനാൽട്ടി ഷൂട്ടൗട്ട് , കമ്പവലി, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ മത്സരങ്ങളോടെ നടത്തിയ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.
റഷീദ് കെ.മുഹമ്മദ് ഏറെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരനാണ്.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു സൗകര്യമുണ്ടാകും. ഐസിബിഎഫ് ഇൻഷ്യൂറൻസ് ഡെസ്കും ഉണ്ടാകും.
പുറത്ത് വന്ന ഫലങ്ങൾ പരകാരം 48 പോയിന്റ് നേടി മലപ്പുറം ഒന്നാമതും, 37 പോയിന്റ് നേടി കോഴിക്കോട് രണ്ടാമതും, 9 പോയിന്റുമായി കാസർഗോഡ് മൂന്നാമതുമെത്തി. 8 പോയിന്റുമായി പാലക്കാട് നാലാമതും 7 പോയിന്റ് നേടിയ കണ്ണൂർ അഞ്ചാം സ്ഥാനത്തുമാണ്.
എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
അനധികൃത താമസക്കാർക്ക് രാജ്യം വിടാം. ഫെബ്രുവരി 9 ഞായറാഴ്ച മുതൽ മൂന്ന് മാസമാണ് കാലാവധി.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. പോക്കർ ഹാജി.
ക്യാമ്പിൽ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കെഎംസിസി നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു.
ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ചുരികയുടെ സംഗീതവിരുന്നുമുണ്ടാവും.
സൗഹൃദവേദി അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് പുറമെ ദേശ ഭാഷാ വ്യത്യാസമില്ലാതെ സൗഹൃദവേദിയോട് ചേർന്ന് നിൽക്കുന്ന നിരവധി പേർ ഒത്തു ചേർന്നപ്പോൾ 550 ഓളം പേർ രക്തദാതാക്കളായി.
Please select your location.