Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹമാസ് തലവൻ യഹ്യ സിൻവാനെ വധിച്ചെന്ന് ഇസ്രായേൽ.

18 Oct 2024 13:55 IST

- Enlight News Desk

Share News :

ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉത്തരവിട്ട ഹമാസ് മേധാവി യഹ്യ സിൻവാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു,  സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനഡിഎൻഎ പരിശോധനയ്‌ക്കായി മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് കൊണ്ടുപോയി

"ഗസ്സ മുനമ്പിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിൽ മൂന്ന് പേരെ വധിച്ചു. ഇവരിൽ ഒരാൾ യഹ്യ സിൻവാർ ആയിരിക്കാനുള്ള സാധ്യത ഐഡിഎഫ് പരിശോധിക്കുന്നതായും ഐ ഡി എഫ് പ്രസ്താവനയിൽ പറയുന്നു.

 കൊല്ലപ്പെട്ടവരിൽ ഒരാൾ സിൻവാറാണെന്നാണ് ഐഡിഎഫ് കരുതുന്നത്. അതേസമയം

ഇസ്രായേൽ ആക്രമണത്തിൻ്റെ സൂത്രധാരനായ സിൻവാറിൻ്റെ മരണം സ്ഥിരീകരിച്ച നെതന്യാഹു പ്രസ്താവനയിറക്കി, ഇറാൻ ഭരണകൂടത്തിൻ്റെ ഭീകര വാഴ്ച അവസാനിക്കുമെന്നും, ഹോളോകോസ്റ്റിനുശേഷം നമ്മുടെ ജനതയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ടക്കൊല നടത്തിയ വ്യക്തിയുമായി ഇസ്രായേൽ “അതിൻ്റെ കണക്ക് തീർത്തു” എന്നായിരുന്നു നെതന്യാഹുവിന്റെ പരാമർശം. 

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാളാണ് യഹ്‌യ സിൻവർ. ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ്. 


Follow us on :

More in Related News