Tue Dec 12, 2023 10:56 PM 1ST
Location
Sign In
സെമി ഫൈനലില്‍ എതിരാളിക്കെതിരെ 5-0 എന്ന സ്കോറിന് വിജയിച്ച വിനേഷ് ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് വാദംകേള്‍ക്കല്‍. വ്യാഴാഴ്ച വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദത്തിനായി അഭിഭാഷകരെ നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്കൊപ്പം വെള്ളിയാഴ്ചയാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. ഇന്ത്യയല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്
ബിജെപിയുടെ ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയുമായി കടുത്ത മത്സരമാണ് ഫോഗട്ട് നേരിടുന്നത്.
മാറിമറിഞ്ഞ ലീഡുകൾ നിറഞ്ഞ ആകാംക്ഷ വോട്ടെണ്ണലിനൊടുവിൽ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
നിര്‍ജലീകരണം സംഭവിക്കുമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചാണ് തങ്ങള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചത്. വിനേഷിനെ രക്ഷിച്ചത് തങ്ങളാണ്.
Please select your location.